Nilaavil paranja naalu kadhakal 1

Nilaavil paranja naalu kadhakal 1

A Story by harishbabu
"

malayalam short story

"
നി�™ാവിൽ പറഞ്ഞ നാ�™് കഥകൾ

1. നിധിവേട്ട
***************

ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാ�™തിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പ�™ ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമി�™്�™. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോ�-ർത്തം ,�"രോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളി�™േക്ക് വ�™ിച്ചടുപ്പിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള പരിക്രമണ പ്രവേ�-ം ആർജ്ജിക്കുക എന്നതായിരുന്നു എന്റെ താത്വിക നി�™പാട്.

പതിനെട്ട് വയസ്സാകുമ്പോൾതന്നെ മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാ�™ിൽ നിൽക്കാൻ പ്രാപ്തരാവുക എന്നതാണ് അതിന്റെ ആദ്യപടി. എന്താ കഥ! എ�™്�™ാം നിമിത്തമെന്നെ പറയേണ്ടതുള്ളു. അറിയാതെ തന്നെ അതിനുള്ള വിദ്യ ഞാൻ സ്വായത്തമാക്കിയിരുന്നു എന്നുവേണം പറയാൻ. സ്കൂളിൽ പഠിക്കുന്ന കാ�™ത്ത്, വീട്ടി�™ുണ്ടായിരുന്ന �'രു റേഡിയോ ഞാൻ പൊളിച്ച് നാരും തൂരുമാക്കി. അതിനെച്ചൊ�™്�™ി ഏറെക്കാ�™ം അച്ഛനിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നെങ്കി�™ും അത്കൊണ്ട് രണ്ട് കാര്യങ്ങൾ സാധിച്ചു. �'ന്ന് എനിക്ക് ഇ�™ക്ട്രോണിക്സിൽ കൈ വയ്ക്കാൻ പറ്റി. രണ്ടാമത്തേത് ബന്ധങ്ങളിൽ വിഷം ക�™രാതിരിക്കുവാൻ അവയോട് കൂടുതൽ പ്രതിബദ്ധത കാട്ടാതിരിക്കുക എന്ന വ്യക്തിശാസ്ത്രം പഠിക്കാൻ കഴിഞ്ഞു എന്നത്.

പത്താം ക്�™ാസ്സിൽ പഠിക്കാനുണ്ടായിരുന്ന �-ാന്ധിജിയുടെ �™േഖനം വായിച്ചപ്പോൾ ഞാൻ ശരിക്കും പറഞ്ഞു:

" ഈ �-ാന്ധിയപ്പൂപ്പന് ഇതെന്തിന്റെ കേടാണ്. ആളുകൾ കോട്ടും സൂട്ടുമിട്ട് പോകേണ്ട പത്രാസ് ജോ�™ികൾ തേടുന്ന ഇക്കാ�™ത്ത്, സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മരപ്പണിയും പഠിക്കണം പോ�™ും!"

എന്നാൽ സ്കൂൾ കഴിഞ്ഞ് നാട്ടുകാരുടെ ഇ�™ക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്തു സമ്പാദിക്കുന്ന കാശുകൊണ്ട്, സമൂഹത്തി�™െ സ്വതന്ത്രസഞ്ചാരം എന്ന ആശയം കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോഴാണ് രാഷ്ട്രപിതാവിന്റെ വീക്ഷണം അക്ഷരംപ്രതി ശരിയായിരുന്നു എന്ന് മനസ്സി�™ായത്.

അങ്ങനെ �"രോരുത്തർ മുപ്പതാം വയസ്സി�™ും മാതാപിതാക്കളുടെ മുന്നിൽ കൈനീട്ടി നിൽക്കുമ്പോൾ ഞാൻ കോളേജ് പഠനകാ�™ത്ത് തന്നെ സ്വതന്ത്രസഞ്ചാരം തുടങ്ങി. എന്നാ�™ത് ധൂർത്തടിയോ ആദ്ധ്യാത്മിക ജീവിതമോ ആയിരുന്നി�™്�™. അതു രണ്ടും എന്നെകൊണ്ട് പറ്റിയിരുന്നി�™്�™. സമൂഹത്തിന്റെ പൊതുവായ �'ഴുക്കിൽ പെടാതെ സ്വന്തമായ നി�™പാടുകളും അതിന്റെ പരീക്ഷണങ്ങളേയും മുൻനിർത്തിക്കൊണ്ടുള്ള �'രു ജീവിതം. അതായിരുന്നു ഞാൻ നയിച്ചിരുന്നത്.

മഴക്കാ�™ത്ത് ഞാൻ വീട്ടിൽ പോകുന്നതുതന്നെ വിരളമായി. നന്നാക്കാനുള്ള ഇ�™ക്ട്രോണിക്സ് ഉപകരണങ്ങളും ടൂൾബോക്സുമൊക്കെയായി ഞാൻ കുരിശുമുട്ടത്തെ പുന്നൂസച്ചായന്റെ പുരയിടത്തിൽ അന്തിയുറങ്ങി. ദുബായിയിൽ ബാർ ബുസിനസ്സ് നടത്തുന്ന അച്ചായൻ നാട്ടി�™ോട്ടേ വരാറി�™്�™. എങ്കി�™ും എന്റെ കിടപ്പ് അച്ഛൻ പറഞ്ഞ് അങ്ങേർക്കറിയാം. ആദ്യമോന്നു സംശയിച്ചെങ്കി�™ും ഞാൻ വ�™ിയ ശ�™്യക്കാരനൊന്നുമ�™്�™ എന്നു മനസ്സി�™ായപ്പോൾ എതിർക്കാനും പോയി�™്�™. മാത്രമ�™്�™ �'രിക്കൽ നാട്ടിൽ വന്നപ്പോൾ, ഞാനുള്ളതുകാരണം വസ്തുവിൽ കഞ്ചാവ് വ�™ിക്കാൻ ആന്റിസോഷ്യൽസ് കയറി�™്�™ എന്നുപറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ന�-രത്തിൽ ഏക്കർ കണക്കിന് വസ്തുവകകളുള്ള അച്ചായൻ �'രു സുപ്രഭാതത്തിൽ ഈ പൂഞ്ചോ�™യിൽ വന്ന് പുരയിടം വാങ്ങിയതെന്തിനെന്ന് എനിക്കും പിടികിട്ടിയിരുന്നി�™്�™. പക്ഷെ വളരെ ശാന്തമായ സ്ഥ�™മായിരുന്നു അത്. നി�™ാവുള്ള രാത്രികളിൽ അവിടെ കഴിയുന്നത്ര സുഖം വേറെയൊരിടത്തും കിട്ടി�™്�™. മൂന്നുവശം മതിൽ. �'രു വശം കാണിത്തോട്. പശ്ചിമഘട്ടത്തിൽ നിന്നുള്ള ശുദ്ധജ�™ം. പുരയിടത്തി�™ി�™്�™ാത്ത പൂച്ചെടികളും വൃക്ഷങ്ങളുമി�™്�™. പൂവാങ്കുരുന്ന്, തെച്ചി, വാക, അശോകം, മഞ്ഞമന്ദാരം എന്നുവേണ്ട എ�™്�™ാമുണ്ട്. കൂടാതെ അച്ചായന്റെ ഭാര്യ എൽസിയാന്റി വച്ചുപിടിപ്പിച്ച കുറേ വള്ളിച്ചെടികളും. എന്നാ�™വരാരും അങ്ങോട്ട് തിരിഞ്ഞുനോക്കാറുപോ�™ുമി�™്�™.

പറഞ്ഞുവരുമ്പോൾ സുപ്രധാനമായ കാര്യങ്ങളിനിയുമുണ്ട്. അവിടെയൊരു യക്ഷി വസിച്ചിരുന്നു. മാതു എന്നോ മാതു�™ എന്നോ മറ്റോ പേര്. പാ�™മരമുണ്ടായത് കൊണ്ടാകണം. പാ�™മരം �'ന്ന�™്�™. നിരവധിയുണ്ട്. യക്ഷിയുടെ സാന്നിധ്യം എനിക്കറിയാനെ കഴിഞ്ഞിരുന്നി�™്�™. പാ�™യുടെ ചുവട്ടി�™ാണ് കരിമ്പടം പുതച്ചുകൊണ്ടുള്ള എന്റെ കിടപ്പ്. �'രു ദിവസം രാത്രി എന്റെ പുറത്തേക്ക് അരളിപ്പൂക്കളും വാകയും അശോകവും വന്നു വീണു. നോക്കുമ്പോഴ�™്�™െ വിശേഷം! അതായിരിക്കുന്നു മുടിയഴിഞ്ഞ യക്ഷി. ആദ്യമൊന്ന് പേടിച്ചെങ്കി�™ും ഞാൻ �-�-നിക്കാനേ പോയി�™്�™. എന്നെ കണ്ടഭാവം യക്ഷിയും നടിച്ചി�™്�™.

രാവി�™െയാകുമ്പോൾ ഞാൻ റിപ്പയർ ചെയ്ത ടാബുകളും ഫോണുകളുമായി ന�-രത്തി�™േക്ക് പോയി തിരക്കുകളി�™�™ിയും. രാത്രിയിൽ അ�™ഞ്ഞ് ക്ഷീണിച്ചു വന്നുകിടക്കുമ്പോൾ യക്ഷി പാ�™യൊഴിഞ്ഞ് പോകുന്നത് കാണാം. ചി�™പ്പോൾ പാതിരാവരെ പൂകെട്ടിക്കൊണ്ടോ നാ�™ുംകൂട്ടി മുറുക്കിക്കൊണ്ടോ മുകളി�™ിരിക്കും. പാതിരാകഴിയുമ്പോൾ കാണിത്തോട് കടന്ന് എങ്ങോട്ടോ പോകും. പു�™രുമ്പോൾ മടങ്ങിവരും. അങ്ങനെ �'രു ഷിഫ്റ്റ് പോ�™െയായിരുന്നു ഞങ്ങളുടെ വാസം എന്ന് പ്രത്യേകം പറയേണ്ടതി�™്�™�™്�™ോ.

എന്തെ�™്�™ാം വിശേഷങ്ങളുണ്ട് യക്ഷിയെപ്പറ്റി പറയാൻ! കേൾക്കണ്ടേ? എന്റെ കൈയ്യിൽ എന്തിരിക്കുന്നു? കേടായ കുറച്ചു ടാബുകളും ,ഫോണൂകളും, സോൾഡെറിം�-് മെഷീനും , ബാറ്ററികളും പിന്നെ കുറച്ച് ഈയവും. എന്തെ�™്�™ാം സാധനങ്ങളുണ്ട് യക്ഷിയുടെ കൈയ്യിൽ! അത�™്�™െ കഥ. �'രു ദിവസം നിനച്ചിരിക്കാതെ �'രു ആമാടപ്പെട്ടിയും കൊണ്ട് യക്ഷി എന്റെ അടുത്തുവന്നു. ഈ ഉപകരണങ്ങളൊക്കെ കണ്ടപ്പോൾ ഞാനൊരു മരപ്പണിക്കാരനോ ചെരുപ്പുകുത്തിയോ ആയിരിക്കാമെന്ന് യക്ഷി കരുതിയിട്ടുണ്ടാവണം. ഞാനതിനെ ശരിയാക്കി �'രു സാക്ഷയിട്ടുകൊടുത്തു. അന്നാണാദ്യമായിട്ട് ഞങ്ങൾ അന്യോന്യം മിണ്ടിയത്. കൂടുതൽ സംസാരിക്കുന്ന പ്രകൃതിക്കാരിയ�™്�™ യക്ഷി. അന്തർമുഖിയാണ്. എപ്പോഴും മുറുക്കിക്കൊണ്ടോ താംബൂ�™ത്തട്ടത്തിൽ നഖം കൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടോയിരിക്കും. എന്തൊക്കെയുണ്ടെന്നറിയാമോ യക്ഷിയുടേതായ സാധനങ്ങൾ! നി�™ാവത്ത് മുകളി�™ോട്ട് നോക്കിയാൽ കാണാം. എണ്ണിയാ�™ൊടുങ്ങി�™്�™. വട്ടത്തളിക, താംബൂ�™ച്ചെ�™്�™ം, അടയ്ക്കാപ്പെട്ടി, പച്ചപ്പട്ട്, ദീപസ്തൂപം, ചന്ദനമുരയ്ക്കുന്ന ചിത്രക്ക�™്�™്, കളഭച്ചട്ടി, കാഞ്ചനക്കൊ�™ുസ്, വെള്ളുടയാട, പവിഴക്ക�™്�™്, വൈഡൂര്യം, പൂക്കുട, വിശറി, ആമാടപ്പെട്ടി, പൂകെട്ടാൻ രാശി, പനയോ�™, നാരായം, രത്നം പതിച്ച അരഞ്ഞാണം, വെറ്റി�™പ്പാത്രം, കുങ്കുമച്ചെപ്പ്, രാമച്ചമെത്ത... ഇനിയുമുണ്ട്. വ�™ിയ എഴുത്തുകാരിയായ ആമിപോ�™ും ഇത്രയും �-ംഭീരമായ �™ാസ്യ, ആ�™സ്യ പെൺവിശേഷത്തെ വർണ്ണിച്ചിട്ടി�™്�™.

" നിങ്ങളീ ദേശത്ത് വന്നിട്ടെത്ര നാളായി?" �'രിക്കൽ മുകളി�™ോട്ട് നോക്കി ഞാൻ ചോദിച്ചു.

" ഇളംചെഞ്ചൻ തമ്പ്രാന്റെ കാ�™ത്ത്. തിരുക്കറൾ എന്നുകേട്ടിട്ടുണ്ടോ ചെറുപ്പക്കാരാ?"
വെറ്റി�™യെടുത്ത് ഞരമ്പ് കളയുന്നതിനിടയിൽ യക്ഷി ചോദിച്ചു.

"പിന്നി�™്�™ാതെ. തിരുവള്ളുവാറിന്റെ. ക്രിസ്തുവിന് മുൻപ് രണ്ടാം ശതകം. അപ്പോൾ സംഘകാ�™പാരമ്പര്യമുള്ള യക്ഷിയാണ�™്�™േ. ഞാൻ ജനിച്ചിട്ട് ഇരുപത്തിമൂന്ന് കൊ�™്�™മായി. ബി.ടെക് പോയകൊ�™്�™ം കഴിഞ്ഞു" ഞാൻ പറഞ്ഞു.

�'രിക്കൽ പടിക്കമെടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പറഞ്ഞു:

" യക്ഷിമാതൂ ഞാൻ ചുവട്ടി�™ിരിയ്ക്കാണെന്ന്ള്ള �"ർമ്മവേണേ. മുറുക്കിത്തുപ്പുമ്പോൾ സൂക്ഷിക്കണേ"

പൂക്കൾ വീഴുന്നത�™്�™ാതെ മുറുക്കുമ്പോൾ �'രു തുള്ളിപോ�™ും വീഴുന്നതായി തോന്നിയിട്ടി�™്�™. രാത്രിയിൽ കാണിത്തോടിനപ്പുറത്ത് നിന്ന് ചി�™ ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പറയും:

" യക്ഷീ നിങ്ങളെയതാ മാടനോ മറുതയോ വന്ന് പൂചൂടാൻ വിളിക്ക്ണ്"

കുറച്ചൊരു നിശബ്ദതയ്ക്കുശേഷം യക്ഷി പറയും:

" അത് മാടന�™്�™ ചെറുപ്പക്കാരാ. കാ�™ൻകോഴി കൂവുന്നതാണ്"

എന്നാൽ പാ�™പൂക്കുന്ന നാളുകളിൽ പരിമളവും പൂപ്പടപ്പാട്ടും നിറയുമ്പോൾ യക്ഷി മാടനുമായി രമിക്കുന്നത�™്�™േയെന്ന് ഞാൻ സംശയിക്കാതിരുന്നി�™്�™. ഇവരുടെ �™ോകം ആർക്ക് മനസ്സി�™ാകും.

അവധി ദിവസങ്ങളിൽ, കൂടെ പഠിച്ച , വീർത്തുരുണ്ട് വടിവൊത്ത നിതംബങ്ങളുള്ള പെൺസുഹൃത്തുക്കൾ എന്നെ വന്നു കാണുമായിരുന്നു. എ�™്�™ാം സോഫ്റ്റ്വയർ എഞ്ചിനിയർമാർ. ആരും കാണാതെ മദ്യപിക്കുവാനും കൊക്കെയ്ൻ കയറ്റാനുമാണ് ഇവളുമാരുടെ വരവ്. ഞാൻ ഇതൊന്നും ഉപയോ�-ിച്ചിരുന്നി�™്�™. എന്ന�™്�™ �'ന്നിനോടുമെനിക്ക് ആസക്തിയുണ്ടായിരുന്നി�™്�™. വ�™്�™പ്പോഴുമൊരിക്കൽ, നിർബന്ധിച്ചാൽ മാത്രം, ഇവളുമാരെയാരെയെങ്കി�™ും ഭോ�-ിച്ചാ�™ായി. പെൺകാമനകളിൽ, പുരുഷന്റെ യഥാർത്ഥ സ്ഥാനമെന്തെന്ന് അവരുടെ വികാരങ്ങളിൽ നിന്നുതന്നെ മനസ്സി�™ാക്കാൻ , ഞാൻ പെൺസുഹൃത്തുക്കളുമായി പാവക്കൂത്താടുമായിരുന്നു. പക്ഷെ �'ന്നും യക്ഷിയുടെ മുമ്പിൽ വച്ച�™്�™. ഈ പെൺസുഹൃത്തുക്കളേക്കാളും എത്രയോ സ�-ന്ദര്യവും വശ്യതയുമുള്ള യക്ഷിയെ അത്തരത്തിൽ കാണാൻ തുനിഞ്ഞി�™്�™ എന്നുമാത്രമ�™്�™ ആ രൂപത്തെയോർത്ത് സ്വയംഭോ�-ം ചെയ്യരുതെന്നും ഞാൻ ദൃഡനിശ്ചയമെടുത്തിരുന്നു. അങ്ങനെയായാൽ ഞാൻ പ്രണയത്തിൽ വീഴുമെന്നും അത് പ്രതിബദ്ധത സൃഷ്ടിക്കുമെന്നും ഞാൻ ഭയന്നു. ഭോ�-ത്തിനും പ്രണയത്തിനും വ്യത്യസ്ത �™ക്ഷ്യങ്ങളാണുള്ളത് എന്ന നി�™പാടിനൊന്നും മാറ്റം വരുത്താൻ ഞാൻ തയ്യാറുമായിരുന്നി�™്�™. യക്ഷിയെ കാണുമ്പോൾ നടിമാരായ ഷാരോൺ സിൽവർസ്റ്റോണിനേയും കേയ്റ്റ് വിൻസ്�™െറ്റിനേയുമൊക്കെ �"ർമ്മവരുമെന്നതിനാൽ ഇവർ ആര്യവംശത്തി�™െ ഏതോ സ്ത്രീയായിരുന്നിരിക്കണം എന്നുഞാൻ ഉറച്ചു വിശ്വസിച്ചു.

അങ്ങനെയിരിക്കെ, സംക്രാന്തി കഴിഞ്ഞ് �'രു ദിവസം ഞാൻ സോൾഡെറിം�-് മെഷീനുകൾ വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. ചെറിയതോതിൽ വീശിയടിക്കുന്ന കാറ്റ് കാട്ടുപൂക്കളുടെ �-ന്ധം പരത്തുന്നുണ്ട്. യക്ഷിമാതു പാ�™യൊഴിഞ്ഞ് താഴേക്ക് വരുന്നതിനിടയിൽ പെട്ടെന്നെന്നോട് പറഞ്ഞു:

" ചെറുപ്പക്കാരാ നിന്നോടൊരു കാര്യം പറയാനുണ്ട്"

യക്ഷി രാഹുകാ�™ം കഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുതോന്നും. കൈയ്യിൽ കൊഴുന്തും കമുകിൻ പൂക്കു�™യും പിടിച്ചിട്ടുണ്ട്. കൊഴുന്തിന്റെ മാസ്മരിക �-ന്ധം കാട്ടുപ്പൂക്കളെ അന്യരാക്കി.

" നീ ഇരിക്കുന്നതിനടുത്തായി നിധി കുഴിച്ചിട്ടുണ്ടെടാ"
യക്ഷി പറഞ്ഞു.

ഞാൻ വെറുതെ ഉപചാരമെന്നവണ്ണം മുഖമുയർത്തി നോക്കിയതിനു ശേഷം പഞ്ഞി സ്പിരിട്ടിൽ മുക്കി സോൾഡെറിം�-് മെഷീനിൽ പുരട്ടുന്നത് തുടർന്നു. യക്ഷി തോട് കടന്ന് പോവുകയും ചെയ്തു. എനിക്കീ നിധിയി�™ും വിധിയി�™ുമൊന്നും വിശ്വാസമുണ്ടായിരുന്നി�™്�™. നിധിമോഹമെ�™്�™ാം അ�™സൻമാരുടെ ചിന്തകളാണെന്നായിരുന്നു എന്റെ പക്ഷം. എന്നാൽ യക്ഷി, എന്നാൽ യക്ഷി പട്ടണിയുമ്പോഴും, ചന്ദനമുരയ്ക്കുമ്പോഴും, ആമാടപ്പെട്ടി തുറക്കുമ്പോഴെ�™്�™ാം ഇതേ പ�™്�™വിതന്നെ തുടർന്നൂകൊണ്ടിരുന്നു.

" നിധിയുണ്ടെടാ ചെറുപ്പക്കാരാ.. പൂവാങ്കുരുന്നിയുടെ ചോട്ടിൽ നിധിയുണ്ടെടാ"


ചെറുമഴത്തുള്ളികൾ നിരന്തരമായി വർഷിച്ച് വൻമരങ്ങൾ കടപുഴകുന്നതുപോ�™െ എന്റെ മനസ്സി�™ും ചാഞ്ച�™്യമനുഭവപ്പെട്ടു. തുടർന്നുള്ള രാത്രികളിൽ ഞാൻ സ്വർണ്ണമരാളങ്ങളെ സ്വപ്നം കണ്ടു. എന്തെങ്കി�™ും കിട്ടുകയാണെങ്കിൽ ഈ നശിച്ച അ�™ച്ചി�™ൊഴിവാക്കാമ�™്�™ോ എന്നോർത്തു. ഇനി വീട്ടിൽ പോയി മടങ്ങുമ്പോൾ മൺവെട്ടിയോ മറ്റോ സംഘടിപ്പിച്ചുകൊണ്ട് വരണമെന്ന് നിശ്ചയിച്ചിരിക്കുകയായിരുന്നു.

എന്നാൽ അതുകഴിഞ്ഞുള്ള തിങ്കളാഴ്ച പാതിരാ കഴിഞ്ഞപ്പോൾ കാണിത്തോടിനപ്പുറം ആളനക്കം കേട്ടു. എന്നെക്കണ്ടതും ഏതാനും കാ�™ുകൾ കാട്ടിനുള്ളി�™േക്ക് മറഞ്ഞ് അപ്രത്യക്ഷമായി. കുറച്ച് മാറി, തോട് രണ്ടായി പിരിയുന്നിടത്ത്, കുളിയ്ക്കാനും, രാത്രിയിൽ വരാ�™ുവെട്ടാനുമൊക്കെയായി ആളുകൾ വരാറുണ്ടെന്നെനിക്കറിയാം. രാത്രിയിൽ മീൻവെട്ടാൻ വന്നവരാണെന്ന് ഞാനാദ്യം കരുതി. പക്ഷെ രണ്ട് ദിവസം കഴിഞ്ഞ്, പൂവാങ്കുരുന്നിന്റെ മേൽ ടോർച്ചിന്റെ പ്രകാശം വീണപ്പോൾ ഞാനുറപ്പിച്ചു. ഭോ�-ിക്കാൻ വന്ന ഏതോ �'രുമ്പിട്ടോള് രഹസ്യം ചോർത്തിക്കൊടുത്തിരിക്കുന്നു. ഞാനിക്കാര്യം ആരോടും പറയരുതായിരുന്നു. തോട്ടിനപ്പുറത്തെ തേക്കിൻ മരങ്ങൾക്കുപുറകിൽ പതുങ്ങുന്നവരുടെ കൈയ്യിൽ പിക്കാക്സും പാരയും ഞാൻ വ്യക്തമായി കണ്ടു. നിധിവേട്ടക്കാർ ഇനി എന്നെ കൊന്നിട്ട് നിധി കവരാനുംമതി.

ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മട്ടായി. അവിടമാകെ ആൾമണം നിറഞ്ഞു. നിശബ്ദതയൊക്കെ എങ്ങോ പോയിമറഞ്ഞു. മാത്രവുമ�™്�™ ജം�-്ഷനി�™െ കുരിശടിക്കടുത്തുവച്ച് കണ്ടപ്പോൾ പഞ്ചായത്ത് മെംബർ ശശാങ്കണ്ണൻ ചോദിക്കുകയും ചെയ്തു.

"ഹരി ..ഡേയ് പുന്നൂസിന്റെ വിളയി�™് നിധിയുണ്ടെന്ന് കേട്ട്. നീ വ�™്�™തും കണ്ടായിരുന്നാ?"

എന്റെ സാമ്രാജ്യം അധഃപതിക്കുകയാണെന്ന് എനിക്ക് മനസ്സി�™ായി. ഞാൻ ബൈബിളി�™െ വരികളോർത്തു:



ദുബായി�™േക്ക് വിളിച്ചപ്പോൾ പുന്നൂസച്ചായൻ ആദ്യം കർത്താവേ എന്ന് വിളിച്ചൊന്ന് ഞെട്ടി.

"അവിടെ നിധിയുമി�™്�™ �'ന്നുമി�™്�™െടാ. നീ കാര്യങ്ങള് കൂടുത�™ിട്ട് കുഴപ്പിക്കാതെ"
അച്ചായൻ പറഞ്ഞു. യക്ഷിയുടെ കാര്യവും ആൾക്കാർ നിധിവേട്ടക്കിറങ്ങിത്തിരിച്ചിരിക്കുന്ന കാര്യമൊന്നും ഞാൻ പറയാൻ പോയി�™്�™.

"അച്ചായാ പന്തളം രാജകുടുംബത്തിന്റെ ഏതോ നിധിയാണെന്നും എന്നാൽ അത�™്�™ ഏതോ �'രു ചന്ത്രക്കാറൻ തേടിനടന്നിരുന്ന നിധിയാണെന്നുമൊക്കെ ചി�™ർ പറയുന്ന്ണ്ട്. പുരാവസ്തു വകുപ്പുകാർ �'ന്നുരണ്ടു തവണ വിളിച്ചിരുന്നു"
ഞാൻ പറഞ്ഞു. അച്ചായൻ ചെറുതായിട്ടൊന്ന് അസ്വസ്ഥനാകുന്നത് ഫോണി�™ൂടെ ഞാൻ തിരിച്ചറിഞ്ഞു.

ഈ ദിവസങ്ങളി�™െ�™്�™ാം യക്ഷി വരുകയും മുകളി�™ിരുന്ന് മാ�™കോർക്കുകയുമെ�™്�™ാം ചെയ്തുകൊണ്ടിരുന്നു. ആരുമൊട്ട് കണ്ടതുമി�™്�™.

രണ്ട് ദിവസം കഴിഞ്ഞ് �'രു പകൽ, ഞാനി�™്�™ാത്ത നേരം നോക്കി നിധിതേടിയിറങ്ങിയ ചി�™ മാന്യൻമാർ എന്റെ ബാറ്ററികൾ മോഷ്ടിച്ചതോടെ എനിക്ക് പിന്നെ പോ�™ീസിൽ പരാതികൊടുക്കാതെ തരമി�™്�™െന്നായി. കുരിശുമുട്ടം എസ്.ഐ, ചെമ്പൻ ജബ്ബാറെന്ന് അറിയപ്പെടുന്ന ജബറുദ്ദീൻ രണ്ട് കോൺസ്റ്റബിൾമാരുമായി വന്ന് തെളിവെടുപ്പ് നടത്തി തിരിച്ചുപോയി. പോകുന്നതിനുമുമ്പ് �'രു ഫോൺ നമ്പർ തന്നിട്ട് ജബ്ബാർ പറഞ്ഞു:

" കാര്യങ്ങള് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് തോന്നണത്. എന്തായാ�™ും നിന്നെ ആരെങ്കി�™ും വിളിച്ച് ഭീക്ഷണിപ്പെടുത്തുകയോ, ഇവിടെ വരുകയോ ചെയ്യാണേൽ വിളിക്ക്"

ആ ആഴ്ചയിൽത്തന്നെ രണ്ട് ജീപ്പുകളി�™ായി കുറേ പുരാവസ്തു വകുപ്പുകാർ വന്ന് സ്ഥ�™ം പരിശോധിച്ച് അടയാളപ്പെടുത്തുകയും ബോർഡുകൾ തൂക്കുകയും ചെയ്തു. സർക്കാറിൽ നിന്ന് നിരന്തരമായി ഈമെയിൽ പ്രവഹിച്ചപ്പോൾ പുന്നൂസച്ചായന് ബുസിനസ്സിൽ നിന്ന് �™ീവെടുത്ത് നാട്ടിൽ വരേണ്ടിവന്നു. വന്നയുടൻതന്നെ അച്ചായൻ, പുരയിടത്തിൽ നിധിയൊന്നുമി�™്�™െന്നും എ�™്�™ാം വ്യാജവാർത്തകളാണെന്നുമൊക്കെ സമർത്ഥിക്കാൻ, ഫോണി�™ൂടേയും അ�™്�™ാതെയും വകുപ്പുത�™ത്തിൽ ചി�™ ശ്രമങ്ങളൊക്കെ നടത്തിയെങ്കി�™ും �'ന്നും ഫ�™ം കണ്ടി�™്�™.

പറഞ്ഞ ദിവസംതന്നെ പുരാവസ്തുക്കാർ വന്ന് പര്യേഷണം തുടങ്ങി. ആളുകൾ പ്രവഹിച്ചുകൊണ്ടിരുന്നു. മതി�™ിനുചുറ്റും ജനപ്രളയമായി. തോട്ടിനരികിൽ ചെറുകൂട്ടങ്ങളായി സംസാരിച്ചുകൊണ്ട് നിന്നവരുടെ ഇടയിൽ, ഏതാനും നാളുകൾക്കുമുൻപ് പൂവാങ്കുരുന്നിന്റെമേൽ ടോർച്ചടിച്ച നിധിവേട്ടക്കാരുമുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പുരാവസ്തു ടീമുകളായതിനാൽ ചിട്ടയനുസരിച്ച് �"രോ ക�™്�™ും വ്യക്തമായി പരിശോധിച്ച് മെ�™്�™െയാണ് മണ്ണ് നീക്കുന്നത്. പൂത്തുനിന്നിരുന്ന മുക്കുറ്റികളേയും തെച്ചിയേയുമെ�™്�™ാം അവർ പിഴുതെറിഞ്ഞു. പോ�™ീസുകാരുടെ ബൂട്ടുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമരുന്നതിനുമുൻപ് മഞ്ഞമന്ദാരങ്ങൾ എന്നെ നോക്കി �'രു ചോദ്യം ചോദിക്കുന്നതായി തോന്നി:

" മനുഷ്യാ നീ ആർജ്ജിച്ച വിജ്ഞാനത്തിന്റെ മണിപ്രാവുകളെവിടെ?"

ഇരുട്ട് വീഴുന്നതുവരെ തിരഞ്ഞിട്ടും അന്നൊന്നും കിട്ടിയി�™്�™. അവിടവിടെ കിടന്നിരുന്ന സി�-ററ്റുകുറ്റികൾ പെറുക്കിക്കൂട്ടി എനിക്ക് മതി�™ിന്നപ്പുറം കളയേണ്ടി വന്നു. യക്ഷി അന്ന് വന്നി�™്�™. തുടർന്നുള്ള ദിവസങ്ങളി�™ും നിധിവേട്ട തുടർന്നു. മൂന്നാം നാൾ അവർ പാ�™മരങ്ങളിൽ കൈവയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫോണി�™ൂടെ ചിപ്കോ മൂവ്മെന്റി�™ുള്ള ചി�™ സുഹൃത്തുക്കളെ വിളിപ്പിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു നിർത്തിച്ചു. കൂടെ കുറേ പരിസ്ഥിതിവാദികൾ പ്�™ക്കാർഡുകളുമായുമെത്തി. അങ്ങനെ പുരാവസ്തു വേട്ടക്കാർ വൃക്ഷങ്ങളെ വിട്ടൊഴിഞ്ഞു.


ഇത്രയുമായപ്പോൾ ആളുകളുടെ ഇടയിൽ മൂപ്പുചെന്ന ചി�™രെ�™്�™ാം വന്ന് പഞ്ചായത്ത് മെംബറോട് �"രോ കാര്യങ്ങൾ തിരക്കിതുടങ്ങി.

"ശശാങ്കാ ഇതേതടെ പയ്യൻ?"

" ഇവനെ നിങ്ങൾക്കറിയി�™്�™േ? ഹരീഷ് ബാബു. ബോർഡി�™െ എഞ്ചിനിയറായിരുന്ന നമ്മടെ �-ോപകുമാരൻ സാറിന്റെ മോൻ. കളത്തറത്തെ."

"കളത്തറത്തെ �-ോപകുമാരൻനായരെ മോനാ? എന്നിട്ട് അവിടെയൊന്നും കണ്ടിട്ടി�™്�™�™്�™്."

"ഇവനവിടെ വന്നാ�™�™്�™െ നിങ്ങള് കാണും. ഇവന്റെ കുടിയും കിടപ്പുമൊക്കെ ഇവിടെത്തന്നെ"

ഞാനാകെ ക്ഷീണിതനായിരുന്നു. തോട്ടി�™േക്കിറങ്ങിച്ചെന്നുകൊണ്ട് കാ�™ുകൾ വെള്ളത്തി�™ിട്ടുകൊണ്ട് ഞാൻ കുറേനേരമവിടെയിരുന്നു.

നിധിവേട്ട ദിവസങ്ങളോളംനീണ്ടുനിന്നു. അവസാനം വേട്ടയുടെ ഏഴാം നാൾ ക്ഷമനശിച്ച ആൾക്കൂട്ടത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിധി കിട്ടി. നിധിയ�™്�™ �'രസ്ഥികൂടം. ദ്രവിച്ച �'രു കൊന്തയുമുണ്ട്. തറയിൽ വീണ് ആരെയോ നമസ്കരിക്കുന്നതുപോ�™െ എ�™്�™ുകളെ�™്�™ാം ചുരുണ്ട് �'തുങ്ങിയിരിക്കുന്നു. ആളുകളിൽ ചി�™ർ മതി�™ിൽ നിന്ന് താഴോട്ട് ചാടി, പോ�™ീസ്കാരെ വെട്ടിച്ച് അടുത്തേക്ക് വരാൻ നോക്കി. ചെമ്പൻ പതുക്കെ അസ്ഥിക്കടുത്ത് വന്ന് മണം പിടിച്ച് പാ�™മരം ചുറ്റി അച്ചായന്റെ അടുത്ത് വന്ന് ചെമ്പുരുളുന്നത് പോ�™െ �'ന്നു ചിരിച്ചു.

" ഹ ഹ ഹ അച്ചായോ വേ�™ എന്നോടിറക്കരുത്. പുന്നൂസ് മുത�™ാളിയുടെ മമ്മി മരിച്ചപ്പോൾ പ്രാർത്ഥനയും മെഴുകുതിരിയുമൊന്നുമി�™്�™െന്ന് ആൾക്കാർ അടക്കം പറഞ്ഞപ്പോഴേ ഞാൻ സംശയിച്ചതാ. സത്യം പറ അച്ചായാ നിങ്ങള് മൂപ്പത്തിയാരെ അടിച്ച് കൊന്ന് കുഴിച്ചു മൂടിയത�™്�™േ?"

ആദ്യമൊക്കെ അച്ചായനത് നിരസിക്കാൻ ശ്രമിച്ചെങ്കി�™ും ക്രമേണ ആളൊന്ന് വിരണ്ടു. ദൈവത്തിന് മുന്നിൽ ആദമെന്ന് പോ�™െ അച്ചായൻ ജബ്ബാറിന് മുന്നിൽ നിന്ന് വിറയ്ക്കാൻ തുടങ്ങി.

" ജബ്ബാർ സാറെ അതേ അമ്മച്ചിക്ക് മറവിരോ�-മായിരുന്ന�™്�™ോ. വ�™ിയ പാടായിരുന്നു. ഭക്ഷണം കഴിക്കാനൊക്കെ. എവിടെയെങ്കി�™ുമൊക്കെ ഇറങ്ങി പോകും. എൽസിക്കൊരു കൈയ്യബദ്ധം. എന്നെ കുടുക്കരുത്. എന്തു സഹായം വേണേ�™ും ചെയ്യാം.

തുടർന്നുള്ള അടക്കി സംസാരത്തിൽ ജബ്ബാർ അച്ചായനെ കൈവെടിയുകയി�™്�™െന്ന് എനിക്ക് മനസ്സി�™ായി. അതിനോടകംതന്നെ മണംപിടിച്ച് ശശാങ്കണ്ണനും അവിടെയെത്തി.

" അച്ചായാ ഉ�-്രൻ നിധിയ�™്�™േ കിട്ടിയിരിക്ക്ണത്. പെറ്റമ്മേക്കാളും വ�™ിയ നിധിയുണ്ടാ" ശശാങ്കണ്ണൻ �'ന്ന് അടക്കിച്ചിരിച്ചു.

" എന്നാ�™ും പാർട്ടിക്ക് അച്ചായനെ മറക്കാൻ പറ്റ്വോ" അണ്ണൻ തുടർന്നു പറഞ്ഞു.

പുന്നൂസ് മുത�™ാളിയുടെ പുരയിടമെന്നറിഞ്ഞപ്പോൾ പുരാവസ്തുക്കാരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു. അവർ പര്യേക്ഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

" പോയിനെടാ" ജബ്ബാർ ആൾക്കാരെ തുരത്താൻ നോക്കി.

"നി�™്�™് ജബ്ബാറെ" ശശാങ്കണ്ണൻ പറഞ്ഞു. " ദൈവത്തിനുള്ളത് ദൈവത്തിനും കൈസറിനുള്ളത് കൈസറിനും ജനങ്ങൾക്കുള്ളത് അവർക്കുംഎന്നാണ�™്�™ോ ഇവരുടെ പ്രമാണം. ആൾക്കാർക്ക് രാഷ്ട്രീയപരമായൊരു സമാധാനം പറച്ചി�™ാണാവശ്യം. അ�™്�™െങ്കിൽ ഇവൻമാർ കവ�™കളിൽ ചെന്ന് നിന്നുകൊണ്ട് അടക്കം പറഞ്ഞുകളയും.

തുടർന്ന് അങ്ങേരൊരു പ്രഭാക്ഷണം നടത്തി. കണ്ട്കിട്ടിയത് പണ്ടവിടെ താമസിച്ചിരുന്ന ആരുടേയോ ക�™്�™റയാണെന്നും പാവംപിടിച്ച പുന്നൂസ് മുത�™ാളിയെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചത് സർക്കാറിന്റെ ഭാ�-ത്തെ വീഴ്ചയാണെന്നുമായിരുന്നു അതിന്റെ സാരം. തുടർന്ന് പിടിച്ചടക്കപ്പെട്ട എന്റെ രാജ്യത്ത് നിന്ന് ആളുകളൊഴിയാൻ തുടങ്ങി. അസ്ഥികൂടത്തെ �'രു ചാക്കിൽ കെട്ടി അവിടെത്തന്നെ കുഴിച്ചിട്ടു.

പിറ്റേന്ന് , എന്റെ മുന്നിൽ �'രു തടസ്സമെന്നവണ്ണം കിടക്കുന്ന മൺകൂമ്പാരങ്ങളേയും, കരിഞ്ഞുണങ്ങി നിർജ്ജീവങ്ങളായി കിടക്കുന്ന പൂച്ചെടികളേയും നോക്കി ഞാനിരിന്നു. കൊന്ന പാപം തീർക്കാനായിരിക്കണം അച്ചായൻ അമ്മച്ചിയെ കൊന്തയണിയിച്ച് പറഞ്ഞയച്ചത്. മന്ദാരപ്പൂക്കളുടെ ചോദ്യം വീണ്ടും എന്റെ മനസ്സി�™േക്കെത്തി.

" ഞാൻ ആർജ്ജിച്ച വിജ്ഞാനത്തിന്റെ കപോ�™ങ്ങളെവിടെ?"

ഹൃദയത്തിൽ എന്തെന്നി�™്�™ാത്ത �'രു നീറ്റൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം അന്ന് വൈകുന്നേരം മഴപെയ്തു. അവിടെ തങ്ങി നിന്നിരുന്ന പുകയും ,പൊടിപട�™ങ്ങളും, മനുഷ്യ�-ന്ധവും പതിയെ മാഞ്ഞുതുടങ്ങി. മഴ, മണ്ണിന്റെ പുതുമണവും കാടിന്റെ �-ന്ധത്തോടുമൊപ്പം വിരഹവും കൊണ്ട് വന്നു. യക്ഷിയുണ്ടായിരുന്നെങ്കിൽ! യക്ഷി പോയിട്ട് �'രാഴ്ചയോളം കഴിഞ്ഞിരുന്നു. അന്നാദ്യമായി വിരഹത്തിന്റെ നോവ് ഞാനറിഞ്ഞു. പെൺകുട്ടികളുടെ വരവും ഭോ�-വുമെ�™്�™ാം ഞാൻ നിർത്തിയിരുന്നു. വീട്ടിൽ പോകാതെ ഞാൻ കുറേനേരം അവിടെ നിന്ന് മഴനനഞ്ഞു. തളിർച്ചെടികളെ വീണ്ടും നട്ടുപിടിപ്പിക്കണമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. പിറ്റേദിവസം വൈകുന്നേരവും മഴപെയ്തു. യക്ഷി ഇനി വരി�™്�™േ? പൂഞ്ചോ�™ മുഴുവനായും അപഹരിക്കപ്പെട്ട് പോയതാണോ യക്ഷി പോകാൻ കാരണം? എന്റെ മനസ്സിൽ ആശങ്കയും ദുഃഖവും നിറഞ്ഞുനിന്നിരുന്നു. എ�™്�™ാത്തിൽ നിന്നും രക്ഷപ്പെടാൻ വീണ്ടും ജോ�™ിയിൽ വ്യാപൃതനാകണമെന്ന് ഞാൻ നിശ്ചയിച്ചുറച്ചു. ന�-രത്തിന്റെ തിരക്കുകളി�™�™യുമ്പോൾ �'രുപക്ഷെ കുറച്ചൊരു ആശ്വാസം കിട്ടുമായിരിക്കും.

മൂന്നാം നാൾ ആകാശം തെളിഞ്ഞു. ന�-രത്തിന്റെ പെടാപ്പാടുകളി�™�™ഞ്ഞ് തിരികെയെത്തിയപ്പോൾ നേരമേറെ വൈകി. നി�™ാവുദിച്ചിരുന്നു. ഏറെ ക്ഷീണമുണ്ടായിരുന്നെങ്കി�™ും ഞാൻ വന്നപാടെ, പുന്നൂസച്ചായൻ ഏ�™്പിച്ചിട്ടുപോയ പഴയൊരു �™ാപ്ടോപ്പെടുത്ത് പൊളിക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ അവിടെമാകെ പൂക്കളുടെ നേരിയ സു�-ന്ധം പരക്കുന്നത് ഞാനറിഞ്ഞു. നോക്കുമ്പോഴ�™്�™േ വിശേഷം. അതാ യക്ഷി വരുന്നു! കൈയ്യിൽ കൈതപ്പൂക്കളും താഴമ്പൂവുമൊക്കെയുണ്ട്. പറഞ്ഞറിയിക്കാനാവാത്തൊരു ആഹ്�™ാദം എന്നി�™ുണ്ടായി. യക്ഷി അടുത്തുവന്നപ്പോൾ ഞാനാ കണ്ണുകളിൽ നോക്കിയിരുന്നു. യക്ഷി എന്റേയും. മനോഹരമായ നീ�™ക്കണ്ണുകൾ. അന്യോന്യം ദാഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കുമറിയാം. പക്ഷെ ഞാനൊന്നും പുറത്തുകാട്ടാതെ പരിഭവമഭിനയിച്ചുകൊണ്ട് �™ാപ്ടോപ് പൊളിക്കുന്നത് തുടർന്നു. യക്ഷി എന്റെയടുത്തിരുന്ന് വെറ്റി�™യെടുത്ത് ഞരമ്പ് കളഞ്ഞു. ഞാൻ പതുക്കെ ഉറക്കച്ചടവ് നടിച്ചു കളഞ്ഞു. കള്ളം മനസ്സി�™ായി എന്ന ഭാവേന കൈപൊത്തി അടക്കിച്ചിരിച്ചുകൊണ്ട് യക്ഷി നാ�™ും കൂട്ടി മുറുക്കാൻ തുടങ്ങി. ഞാൻ �™ാപ്ടോപ് മടക്കി വച്ചിട്ട് ഉറങ്ങാനുള്ള വട്ടംകൂട്ടി. മുറുക്കിക്കഴിഞ്ഞ് മുകളി�™േക്ക് പോകുന്നേരം യക്ഷി പറഞ്ഞു:

" പാ�™യുടെ പുറകിൽ ഇനിയും നിധിയുണ്ടെടാ ചെറുപ്പക്കാരാ"

ഉപചാരമെന്നവണ്ണം ഞാനൊന്ന് സമ്മതം മൂളി,
"ങ്ഹും"

പക്ഷെ ഉള്ളി�™ുണ്ടായ രോക്ഷത്തിന്റെ തള്ളിച്ചകാരണം ഞാൻ മനസ്സിൽ നിശബ്ദനായൊന്ന് അ�™റിയൊതുങ്ങി:
" പോടീ കോപ്പേ! അവൾടെ അമ്മേര.."

പാ�™മരത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ കരിമ്പടമെടുത്ത് ചുറ്റി. എന്നിട്ട് തോട്ടി�™െ വെള്ളത്തിൽ നി�™ാവാടുന്നത് നോക്കിയിരുന്നു.

" ങ്ഹും നിധിയുണ്ടുപോ�™ും! �'രു ത�™മുറയുടെ അസ്ഥികളെ�™്�™ാം പെറുക്കിക്കൂട്ടാൻ ഞാനാര് ചാവുമാടങ്ങളുടെ കാവൽക്കാരനോ?"

ഉറങ്ങാൻ കിടന്ന് കുറച്ചുകഴിഞ്ഞപ്പോഴുണ്ട് മുകളിൽ നിന്ന് വാകപ്പൂവും മു�™്�™യും വീഴുന്നു. ഹൃദയത്തിൽ ഹർഷത്തിന്റെ പൂക്കൾ വിടരുന്നതായി എനിക്ക് തോന്നി. യക്ഷി മാ�™കോർക്കുകയോ മനപൂർവ്വം പൂ എറിയുകയോ ചെയ്യുകയാണ്. എന്തായാ�™ും യക്ഷി തിരികെ വന്നൂ�™ോ.
�'രിക്കൽ അസ്ഥികൾക്ക് മുകളിൽ എന്റെ മന്ദാരവും മുക്കുറ്റിയും വീണ്ടും പൂത്തുതളിർക്കും. പൂക്കളുടെ വശ്യമായ സു�-ന്ധത്തിൽ ഞങ്ങളുടെ മനം നിറയും. ഉറക്കത്തി�™േക്ക് വഴുതി വീഴുന്നതിന് മുൻപ് ഞാനോർത്തു.



© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

72 Views
Added on August 25, 2018
Last Updated on August 28, 2018
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing