Nalsradham

Nalsradham

A Story by harishbabu
"

malayalam story

"
ന�™്ശ്രാദ്ധം
*************

പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളി�™ൊന്നും നമുക്ക് വ�™ിയ താൽപര്യമി�™്�™ാത്തതാണ്. എന്നിരുനാൽത്തന്നെയും...
വിശ്വാസക്കുറവ്, സമയമി�™്�™ായ്മ, പണ്ടത്തെ കുടുംബങ്ങളി�™െ ബന്ധുക്കൾക്കെ�™്�™ാം �'ത്തുചേരാനുള്ള സന്ദർഭങ്ങളി�™്�™ായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും...
എന്തോ ഇക്കൊ�™്�™ം ചി�™ കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ �'രു കാഴ്ചക്കാരനായി ഞാനും പോയി.

ഭക്തിയുടെ കർമ്മസ്ഥ�™ിയിൽ വ�™്�™്യമാമൻ ഈറനണിഞ്ഞു നിന്നു. ഈറനിൽ നിന്നുറ്റുന്ന തുള്ളിജ�™ം കണ്ട് പിതൃക്കൾക്ക് സായൂജ്യമുണ്ടാകുമത്രേ. സപിണ്ഡീകരണത്തിനായി മാമൻ തെക്കോട്ടിരിക്കുന്ന വാഴയി�™യി�™െ ദർഫയിൽ കറുക വിതറി തീർത്ഥം തളിച്ചു. പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച്, പ്രാർത്ഥിച്ച് പിണ്ഡം സമർപ്പിച്ചു. ശ്രാദ്ധം കഴിഞ്ഞ് അദ്ദേഹം ഭക്തിയോടെ തിരികെ നടന്നു.

ശ്രാദ്ധം ജനിപ്പിച്ച മഹാ നിശബ്ദതയുടെ അസ്വാസ്ഥ്യങ്ങളെ മറികടന്ന് പുതിയ ത�™മുറക്കാരായ ഞങ്ങൾ കുടുംബസമാ�-മത്തിന്റെ സന്തോഷത്തി�™േക്ക് തിരികെപ്പോയി. കൊച്ചുകുട്ടികൾ മുതിർന്നവരുടെ ഫോണുകളിൽ കളിച്ചു. അമ്മമാരും ഭാര്യമാരും സദ്യവട്ടങ്ങളൊരുക്കാനായി തിരിഞ്ഞു. കാരണവൻമാർ കൂടിയിരുന്ന് കുശ�™ംപറഞ്ഞ് ചിരിച്ചു. ആണുങ്ങൾ �™ോകവും ജീവിതവും ചർച്ച ചെര്തു.

ഞാൻ അവിശ്വാസവും നീട്ടിപ്പിടിച്ചുകൊണ്ട് ശ്രാദ്ധ സ്ഥ�™ത്തിന്നരികി�™ായി നിന്നു. ഇനിയും വ�™്�™ ബ�™ിക്കാക്കളും വരുന്നുണ്ടോ?
തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴ�™്�™േ പറയേണ്ടു. കാവുമ്പുറം വീട്ടിൽ പണ്ട് ജീവിച്ചിരുന്ന ഭവാനി മുത്തശ്ശി അതാ �'രു കാക്കയായി പറന്നിരിക്കുന്നു!

ചാടിച്ചാടി തർപ്പണത്തിന്നടുത്ത് വന്ന് വറ്റ് ഭക്ഷിച്ചതിനു ശേഷം ചുണ്ട് തുടച്ചുകൊണ്ട് എന്നെ ചരിഞ്ഞു നോക്കി. ജന്മാന്തരങ്ങളി�™െ ചരിഞ്ഞ കാക ദൃഷ്ടിയിൽ ഞാനൊരു ആന്ദോളനം ചെയ്യുന്ന ബിംബമായി നി�™കൊണ്ടു.

" നീ എവിടുത്തേയാ പിള്ളേ?" മുത്തശ്ശി ചോദിച്ചു.

" കളത്തറത്തെ സരോജിനിയമ്മയുടെ ചെറുമോനാണ് മുത്തശ്ശി. ഹരി."

" നീ പപ്പിനീടെ മോനാ?"

" അതേ�™്�™ോ"

" പാ�™ത്തോട്ടത്തെ അംബുജയുടെ മോള്ടെ നായര് നീയാ?"

" വീണയെ വിവാഹം കഴിച്ചത് ഞാന�™്�™ മുത്തശ്ശീ"

" പിന്നെ നീ ആരേയാ പെടവെട കഴിച്ച?" ( ക�™്യാണം എന്ന അർത്ഥത്തിൽ)

" ഞാനാരെയും വിവാഹം ഈ
കഴിച്ചി�™്�™ മുത്തശ്ശീ"

"�" അങ്ങനെയാ. അവുത്ത്ങ്ങ്ളി�™് ആ ശങ്കു മാത്രമെ നേർവഴിക്ക് പോയൂള്ളു. അംബൂന്റെ അപ്പുപ്പനേ. ചൊ�™്�™ിക്കൊട്, നുള്ളിക്കൊട്, തള്ളിക്കളയെന്ന�™്�™േ.. ശിവശിവാ. ഇതേതാ വർഷം പിള്ളേ?"

" രണ്ടായിരത്തി പത്തൊൻപത്"

" കൊ�™്�™വർഷം പറയോ"

" �'രു മിനിട്ട് മുത്തശ്ശി. സെർച്ച് ചെയ്യട്ടെ... കൊ�™്�™വർഷം ഇത് ആയിരത്തി�'രുന്നൂറ്റി തൊണ്ണൂറ്റി നാ�™്"

" �" അപ്പോ ഞാൻ മരിച്ചിട്ട് മുപ്പതിയൊന്ന് വർഷമായി. എത്ര വയസ്സായിരുന്നൂന്ന് നിശ്ചയോ�™്�™ാ"

" മരിക്കുമ്പോ മുത്തശ്ശിക്ക് തൊണ്ണൂറ്റിമൂന്ന് വയസ്സുണ്ടായിരുന്നുവെന്നാ എ�™്�™ാരും പറയണേ"

" അങ്ങനെയാ കാവുമ്പുറത്തിപ്പോൾ ആയി�™്യം വിളക്കുണ്ടോ പിള്ളേ?"

" അറിയി�™്�™ മുത്തശ്ശി. ഉണ്ടെന്നാ തോന്ന്ണേ. പാമ്പുണ്ടെന്നറിയാം. അവധി ദിവസങ്ങളിൽ എ�™്�™ാം വരും പാമ്പായി തിരിച്ചു പോകും"

" കാവായാൽ പാമ്പുണ്ടാവണം. നിശ്ചയ�™്�™േ. പാ�™ത്തോട്ടത്ത് കാവായിരുന്നി�™്�™േ വിശേഷം. എ�™്�™ാം നശിച്ചി�™്�™േ!"

" പാ�™ത്തോട്ടത്തുകാർക്കും കാവുണ്ടായിരുന്നോ മുത്തശ്ശീ?"

" ശിവശിവാ മണ്ണാറശ്ശാ�™ തോൽക്കി�™്�™േ. ആയി�™്യത്തിന് കൊട്ടിഘോഷവും ചുറ്റുവിളക്കും. എന്തെങ്കി�™ും ബാക്കിയുണ്ടോ. ഉ�-്രകോപം"

" ആതൊക്കെ ആൾക്കാര് പറയണതാണ് മുത്തശ്ശി"

" നാരായണാ എ�™്�™ാം കണ്ട് ജീവിച്ച ഞാൻ പറേണത് കളവോ. കാവി�™ൊരു മൃ�-ം വന്നു കിടന്നൂന്ന് ഞാനറിഞ്ഞു. വിക്രമൻ കണ്ട് പേടിച്ചു കിടന്നു. ജ്വരമായി. നാ�™ുനാളിനപ്പുറം പോയി�™്�™. ആ ശീമാട്ടികൾക്കൊന്നിനും �'രു കു�™ുക്കോമുണ്ടായി�™്�™. കള്ളി വെളിച്ചത്താവി�™്�™േ. ആരുമറിയാതെയായിരുന്ന�™്�™ോ സന്ധി. എത്യാദി മൃ�-മാണെന്ന് ആർക്കുമറിയി�™്�™. കരടിയെപ്പോ�™െ മുടി. പു�™ിയെപ്പോ�™െ വാ�™്. നീണ്ട കോമ്പ�™്�™്. എന്നതോ. രാത്രീ�™് കാ�™ി�™് തിടമ്പിട്ടോണ്ട് അ�™റിവിളിച്ച് നടന്നത് കണ്ടവരുണ്ട്. ചക്രം ചവിട്ടാൻ വരണ കൊമരൂട്ടി കുഞ്ഞിമാമനോട് പറയുന്നത് കേട്ടു." അങ്ങുന്നോ രാത്രീ�™് വ�™്�™ാതെ മറുത കരേണണ്ട്" . അവ്ത്തങ്ങൾക്കും സ്വസ്ഥതയുണ്ടായി�™്�™. എ�™്�™ാ തൃസന്ധ്യയി�™ും മൃ�-ം വന്ന് കാവിൽ കിടന്നു. �'രീസം കാവാകെ രക്തം. പിന്നെ അതിനെ കാണുകയുണ്ടായി�™്�™. നാ�-ര് സ്വയം �'ടുങ്ങീന്ന�™്�™േ പ്രശ്നത്തിൽ. ആരും പോകാണ്ടായി. എത്രനാൾ കിടന്നു. എത്രപേർ മരിച്ചുപോയി. നമ്പൂരിയുടെ ആൾക്കാർ വന്നപ്പോൾ( ഭൂപരിഷ്കരണനിയമങ്ങൾ നടപ്പി�™ാക്കിയ കാ�™ത്തെക്കുറിച്ചായിരിക്കും മുത്തശ്ശി ഉദ്ദേശിച്ചത്) നിരൂദകം ചെയ്ത് കിട്ടിയ വകകള�™്�™േ പൊയ്ക്കോട്ടേന്ന് ഞാൻ പറഞ്ഞു. വ�™ിയ പത്തായങ്ങളും, ചക്രങ്ങളും, ചന്ദനത്തടികളും, തൂണുകളും മുറ്റത്തിട്ട് കത്തിച്ചു. പാ�™ത്തോട്ടത്ത് വക �'രു തുരുമ്പുപോ�™ും ഇങ്ങോട്ടേക്കെടുക്കരുതെന്ന് ഞാൻ ശഠിച്ച് പറഞ്ഞു. കാവുമ്പറത്തിപ്പോൾ ആരാ താമസം പിള്ളേ?"

" അമൃതേച്ചിയും കുടുംബവും"

" ആനയറയോ?"

" ആരുമി�™്�™"

" ജനാർത്ഥനെങ്ങനാ മരിച്ചേ?"

" ഭ്രാന്തായിരുന്നു മുത്തശ്ശി. ആക്ച്വ�™ി ഭ്രാന്ത�™്�™. മുറ്റത്ത് ആരൊക്കെയോ വന്നു നിൽക്കുന്നൂന്ന് പറഞ്ഞോണ്ടിരിക്കും"

" സരസുവോ?"

" സരസുവമ്മുമ്മ സ്വയം തീകൊളുത്തി"

" മറ്റുള്ളവരോ?"

" അറിയി�™്�™ മുത്തശ്ശി. ഏതാനും പേർ കൺവർട്ടഡ് ആയെന്നാ തോന്നണേ. അതായത് മാർക്കം കൂടി എങ്ങാണ്ടൊക്കെയോ പോയി"

" അതേയതെ. പത്മത്തോട് ഞാനെത്ര പറഞ്ഞു. ശിമാട്ടികളുടെ പുത്തൻ ശീ�™ുകളൊന്നും പഠിച്ച് വശാക്കണ്ടാന്ന്. കേട്ടി�™്�™. നിന്ററെ അച്ഛാമ്മയി�™്�™േ. പാവം പത്മം! വയസ്സായപ്പോഴും എന്നോട് സ്വകാര്യത്തിൽ പറഞ്ഞു ബന്ധമൊന്നും മുറിയേണ്ടിയിരുന്നി�™്�™ാന്ന് തോന്ന്ണ് വ�™്യമ്മേന്ന് ( എന്റെ അച്ഛാമ്മ തിരുവിതാം കൂർ ഭരണകാ�™ത്ത് തന്നെ വിവാഹമോചനം നേടിയ സ്ത്രീയായിരുന്നു) വേ�™പ്പാട്ട് പാടി വന്ന പാച്ചോളൻ പറഞ്ഞു:( "ഉപ്പോട് മുളകോട് വാരിത്താ മാതാവേ പഞ്ഞകാ�™ങ്ങൾക്കുമറുതി വര്കേൻ" എന്ന് പാടിക്കൊണ്ട് �"ണക്കാ�™ത്ത് തറവാടുകളിൽ വന്നിരുന്ന അക്കാ�™ത്തെ സമ്പ്രദായം)
" വ�™്യത്തമ്മേ വെള്ളക്കാര് തിരിച്ച് പോണൂന്നേ കേക്ക്ണേ"
എനിക്ക് ശങ്ക തീർന്നി�™്�™. പിന്നെ പട്ടന്തരി വാസു പറഞ്ഞപ്പോഴ�™്�™െ വിശ്വസിച്ചത്. ഇം�-്�™ീശ്കാര് മടങ്ങുവാണെന്ന്. ദിവാൻ തിരക്കിട്ട ചർച്ചയി�™ാണത്രേ. ആ ഏഫ്യൻ ശീമക്കാരനും പെമ്പിറന്നോത്തിയും തിരിച്ചുപോയാ�™െങ്കി�™ും ഇവറ്റകൾ നേർവഴിക്ക് വരുമെന്നാശിച്ചു. എന്നിട്ട് പോയോ. ശീമാട്ടികളുടെ ചന്തത്തിൽ പരവശനായി കുടികിടന്നി�™്�™േ. പിന്നെപ്പോഴെങ്ങാനുമ�™്�™േ പോയത്. വിക്രമൻ മരിച്ചിട്ടും അസത്തുക്കളുടെ ആർത്തി തീർന്നി�™്�™. കാമപ്പരിഷകള്. തന്തയേയും കൊന്ന് നരകേറിയപ്പോഴെ �'ടുങ്ങിയുള്ളു. നഞ്ച് നൽകി കൊന്നതിനെന്ത് ശീട്ട്! കൊട്ടാരക്കാർ വരുമ്പോൾ( നിയമനടപടിയെടുക്കാനുള്ള ഉദ്യോഹസ്ഥർ) കയ്യിൽ ധനവും, നി�™വും, പിടിപാടും കണ്ണിൽ കാമവും. തിരുമേനിയെവരെ കൈയ്യി�™െടുക്കി�™്�™േ അഴിഞ്ഞാട്ടക്കാരികള്"

"ഈ ദേശങ്ങളി�™ൊന്നും സ്വാതന്ത്ര്യസമരങ്ങളുണ്ടായിരുന്നി�™്�™േ മുത്തശ്ശീ?"

" ഖാദിക്കാര് കൂട്ടംകൂടി പോകുന്നത് കണ്ടിട്ടുണ്ട് പിള്ളേ. അന്നൊക്കെയ�™്�™േ പുകി�™്. ദിവാനെ കൊ�™പ്പെടുത്താൻ നോക്കിയി�™്�™േ ചി�™ കൂട്ടര്. പിന്നെയൊക്കെ പ�™രും പോയി�™്�™േ. �'ന്നും ശരിക്കോർക്കാൻ കഴിയിണ്�™്�™ാ. ചിത്തിര തിരുമേനിയും മദിരാശിയി�™ും മറ്റും ബത്തൻ പ്രഭുവും( �™ോർഡ് മ�-ണ്ട് ബാറ്റണെയാവണം മുത്തശ്ശി ഉദ്ദേശിച്ചത്)
കുടികിടപ്പുകാർക്ക് �'ത്താശ ചെയ്യുന്ന ജാതിയ�™്�™േ പിന്നീട് വന്നത്. വെള്ളക്കാരി�™ും ന�™്�™വരുണ്ടായിരുന്നു. മക്കൻ സായിപ്പ് എത്ര തവണ വ�™ിയവീട്ടിൽ കുഞ്ഞികൃഷ്ണൻ അമ്മാവനെ കാണാൻ വന്നു. അയാൾക്ക് ഏ�™ം വ്യാപാരമുണ്ടായിരുന്നു. എന്നെക്കാണുമ്പോഴൊക്കെ വന്ദിക്കും. കപ്പ�™ിൽ തിരിച്ചുപോകുന്നതിന് മുമ്പും വന്നു.( അക്കാ�™ത്ത് തിരുവനന്തപുരത്ത് തെക്കുഭാ�-ത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് കാരൻ. അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന വഴിയാണ് ഇന്ന് ക�™്�™ൻ സായിപ്പ് റോഡ് അഥവാ കെ. എസ്. റോഡ് എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വ്യക്തമ�™്�™) �'രിക്കൽ ചെ�™്�™ത്തിൽ പുകയി�™ തീർന്നപ്പോൾ നിന്റെ വ�™്യമാമനെ കടയിൽ പറഞാഞുവിട്ടു. അന്നൊക്കെ പരിഷ്കാരങ്ങളായി�™്�™േ. ഏ�™ാക്കപ്പുറം കടവന്നു. ചെക്കൻ �"ടിക്കിതച്ചു വന്നു പറഞ്ഞു " ആൾക്കാര് കൂടിനിക്ക്ണ് വ�™്യമ്മൂമ്മേ. കട മുടക്കം. �-ാന്ധിയെ കൊന്നൂന്ന് പറയണ്" അയാളൊരു ന�™്�™ മനുഷ്യനായിര്ന്നി�™്�™േ. വൈകുന്നേരം ഖാദിക്കാര് ഏ�™ായി�™ൂടെ വരിവച്ച് പോകുന്നത് കണ്ടു. കൊടിക്കാരൻ കുഞ്ഞുവും ഏറെ നാൾ കൈക്കോട്ട കോരാൻ വന്നി�™്�™( പാട്ട സ്ഥ�™ത്ത് വെറ്റി�™ക്കൃഷി നടത്തിയിരുന്ന ആൾ) അയാൾക്കും ഖാദിയിൽ ഭ്രമമുണ്ടായിരുന്നി�™്�™േ. പിന്നെയൊക്കെ അന്തസ്സും ആഭിജാത്യവും പോയി. കുടികിടപ്പുകാർക്ക് മേൽക്കോയ്മ വന്നു. മാമൻമാര് വ�™ിയവീട്ടിൽ യോ�-ം കൂടിയിട്ടൊന്നും കാര്യമുണ്ടായി�™്�™. കുഞ്ചൂട്ടി�™േയും ആനയറയി�™േയും പ�™രും സമരത്തി�™ൊക്കെ ചേർന്നു. ' ആൺജാതിയും ആളനക്കവുമൊക്കെ ' പോയി. അതിന്റെ കൂടെ ഈ ശീമാട്ടികളുടെ ദുർന്നടപ്പ് ശാപവും.( സ്വാതന്ത്ര്യ സമരകാ�™ം മുതൽ അടിയന്തരാവസ്ഥക്കാ�™ം വരെയുള്ള ജീവിതത്തി�™െ അവ്യക്തമായ �"ർമ്മകളാണ് മുത്തശ്ശിയുടെ മനസ്സിൽ) . എ�™്�™ാത്തിനും ഹേതു ദൈവകോപം. എന്തായിരുന്നു ആ ശീമാട്ടികൾക്ക് കുറവ്. ആ മൂത്തതി�™്�™േ രാജം അവളായിരുന്നു തുടക്കം. പാ�™തോട്ടത്തെ വ�™്യച്ഛന് എന്നെ വ�™ിയ കാര്യമായിര്ന്നി�™്�™േ. അവറ്റകള്ടെ കൂടെ എന്നേം പഠിപ്പിച്ചു. എന്തെ�™്�™ാം പഠിച്ചു. എഴുത്ത്, വ്യാകരണം, വായ്പ്പാട്ട്. അവിടേ�™്�™െ ഞാൻ കളിച്ച് വളർന്നത്. എന്തെ�™്�™ാം കളികൾ. പ�™്�™ാങ്കുഴി, ചെപ്പോട് എന്തെ�™്�™ാം. മുത്തത് എന്നെ കളിക്കാൻ കൂട്ടി�™്�™. പ്രായമായിട്ടി�™്�™ത്രേ. എത്ര പ്ര�-�™്ഭയായിരുന്നു രാജം അക്കൻ. വിദ്വാൻ ഭാ�-വതർക്ക് അതിനോടായിരുന്നു വാത്സ�™്യം. ഞങ്ങൾ മൂന്നെണ്ണത്തിനേക്കാളും. പ്ര�-�™്ഭയും വയസ്സുകൊണ്ട് മൂത്തതും. എത്ര �'രുമയായിട്ടാണ് കഴിഞ്ഞത്. വയസ്സറിയച്ചതിന് ശേഷമാണ് മൂത്തതിനും ഇളയത് രണ്ടെണ്ണത്തിനും ധാർഷ്ട്യം പെരുത്തത്. എന്താ ആഢ്യം! എന്താ സ�-ന്ദര്യം! മുസൽമാൻ കൊണ്ടെത്തന്ന വ�™ിയ വെള്ളാരം കുളിച്ചട്ടിയി�™് മഞ്ഞളും, ചന്ദനവും, രാമച്ചവും അരച്ച കുഴമ്പി�™െ ഇവറ്റകള് കുളിക്കു. വ�™്യമാമിയോ പുറക്കാരോ പാകപ്പെടുത്തി കൊടുക്കണം. എത്ര നന്നായി പാടിയിരുന്നു അക്കൻ. നാട്ടയും പന്തുവരാളിയും പാടിയാൽ എന്താ ഭാവം! ഭാ�-വതർ �-ുരുവിനേക്കാൾ പാടുമെന്നായപ്പോൾ അഹന്ത. കളി പതിവി�™്�™ അവിടൊന്നും. എന്നാൽ �'രിക്കെ കൊടിയേറ്റിനു വച്ചു. നാ�™് രാവ് കളി. പാട്ടിന് സ്ത്രീകളാരും പതിവി�™്�™െങ്കി�™ും പുറത്ത് നിന്ന് പാട്ടുകാര് വേണ്ടാന്ന് ഭാ�-വതർ പറഞ്ഞു. സാധകമാവി�™്�™േ.
' അം�-നമാർ മ�-�™േ, ബാ�™േ, ആശയെന്തയി! തേ"
എന്താ ശബ്ദ സ�-ന്ദര്യം! പാട്ടുകേട്ട് വേഷങ്ങളും മദ്ദളക്കാരനും ഭ്രമിച്ചു. കച്ചേരിക്കയക്കുമോന്ന് ചോദിച്ച് പാ�™ക്കാട്ടീന്ന് വ�™്യമാമന് �"�™ വന്നു. പരദേശത്തൊന്നും പോകെണ്ടാന്ന് മാമൻ പറഞ്ഞു. പേരും ഖ്യാതിയും ആര്യശാ�™യി�™ൊക്കെയെത്തിയപ്പോ ശ്രീവരാഹത്ത് നിന്ന് �'രു നീട്ടെഴുത്ത് വിദ്വാന് പെടവെട കഴിച്ചാ കൊള്ളാന്നായി. ന�™്�™ ബന്ധമാണെന്ന് മാമനും പറഞ്ഞു. വിദ്വാന്റെ മുഖത്താട്ടി ശീമാട്ടി. യോ�-്യതയി�™്�™ാത്രേ. വ�™്യമാമൻ നെയ്യാറ്റിൻകരയി�™േക്ക് മാറിത്താമസിച്ചതാണ് ഹേതു. ഇവറ്റകളുടെ തന്തക്ക്, കൊച്ചുമാമനെ, മൂന്നെണ്ണത്തിനേയും അടക്കിനിർത്താൻ പറ്റിയി�™്�™. അയാളൊരു കഴിവുകെട്ടവനായിരുന്നി�™്�™േ. പഠിപ്പും പേരും വന്നപ്പോൾ തന്നിഷ്ടത്തിന് നടക്കാന്നായി. അടയ്ക്കേങ്കിൽ മടിയിൽ കരുതാം. അടയ്ക്കാ മരമായാ�™ോ? വെള്ളക്കാരന്റേയും അച്ചിയ്ടേയും വീട്ടിൽ ശീ�™് പഠിക്കാൻ പോകര്തെന്ന് എ�™്�™ാരും പറഞ്ഞു. വെള്ളക്കാരി പെട്ടകം പോ�™ൊന്ന് വച്ച് വടികൊണ്ട് പാട്ട് കേൾപ്പിക്കും. ( തിരുവനന്തപുരം തെക്ക് ഭാ�-ത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് ദമ്പതികൾ. മിസിസ് ഡ�-്�™സ് ചെ�™്�™ോ വായിച്ചിരുന്നു എന്ന് പറയപ്പെടുന്നു) പിന്നെപ്പിന്നെ ഏത് നേരവും അവിടെത്തന്നെയായി അവറ്റകൾക്ക് വാസം. വെള്ളക്കാരന്റെ എഴുത്ത് പഠിക്കണം, ഇരണിയൽ മുണ്ടും മു�™ക്കച്ചയും കളഞ്ഞ് കുപ്പായവും പാപ്പാസുമിടണം. കുരിശുത്സവത്തിന് മദ്യം കുടിക്കണം, വെള്ളക്കാരന്റെ പുസ്തകം വായിക്കണം. അവര്ടെ �™ിഫിയെഴുതണം. യവനരുടെ ശീ�™�™്�™െ അവര് പാ�™ിക്കണ്ത്. ആ വെള്ളകകാരന്റെ �'ടപ്പെറന്നോളാണ് ( സഹോദരി എന്നർത്ഥത്തിൽ) അച്ചിയെന്ന�™്�™െ പ�™രും രഹസ്യം പറഞ്ഞത്. മൂത്തത് ഇളയത് രണ്ടെണ്ണത്തിനേം ശീ�™് പഠിപ്പിച്ച് വശാക്കി. പിന്നെയെന്ത് പറയേണ്ടു. അറപ്പ് തോന്ന്ണു. എനിക്ക് പതിനാറ് വയസ്സ് കഷ്ടി. ഇവറ്റകൾക്ക് പതിനെട്ടും പത്തൊൻപതും ഇരുപതും. �'രിക്കെ ത്രിസന്ധ്യക്ക് മഴ. കാവി�™ാരും വിളക്ക് കത്തിച്ചിട്ടി�™്�™. എണ്ണയും തിരിയും കൊണ്ടുപോയപ്പോഴ�™്�™േ കണ്ടത്. ഭ�-വതീ! അമവാസിവരെ എനിക്ക് പിന്നെ വറ്റിറങ്ങുകയുണ്ടായി�™്�™. എന്ത്മാത്രം കരഞ്ഞു ഞാൻ. എന്തുമാത്രം. കുപ്പായും മുണ്ടുമൊക്കെ ഉരിഞ്ഞ് നാ�-രുടെ മേ�™ിട്ടിരിക്കുന്നു. പാമ്പും പഴുതാരയുമെ�™്�™ാമുണ്ട്. വ�™്�™ പേടീയ്മുണ്ടോ. കാമത്തിനെന്ത് ശങ്കയും ഭയവും. ഇളയൊരുത്തി വിക്രമനുമായിട്ട്, സ്വന്തം �'ടപ്പെറോന്നോനുമായിട്ട് കെട്ടിമറിഞ്ഞ് കിടക്കുന്നു. ഉടുതുണിയി�™്�™. ശിവശിവ! പിന്നെ എത്രടത്ത് വച്ച്. മാത്രമോ! പത്തായമുറിയി�™് കൊച്ചുമാമനുമായിട്ട്. മുത്തതും ഇളയതും നടുക്ക് കൊച്ചുമാമൻ. കെട്ടിപ്പുണർന്ന് കിടക്ക്ണു. തുണിബന്ധമി�™്�™. എത്രനാൾ! നാ�-ര് വെറുതേ വിടോ? വിക്രമൻ പോയി�™്�™േ. തന്തയുടെ പൊകയും കണ്ടപ്പോഴേ കാമം തീർന്നോളൂ. ആ വീട് കാണുന്നത് തന്നെ അറപ്പായി. എ�™്�™ാം വെള്ളക്കാരന്റെ കുടുംബത്തിൽ പോയ അനർത്ഥം. കർക്കിടകത്തിന് രാമായണമി�™്�™. ആടിയറുതിയും ചാണകം തളിപ്പുമി�™്�™. അവ്ത്തങ്ങള് കെട്ടും കെട്ടി കടൽകടന്ന് പോയപ്പോഴും കമാന്നൊരക്ഷരം ഞാൻ മിണ്ടാൻ പോയി�™്�™. അടിച്ച വഴിയെ പോയിടാഞ്ഞാൽ പോയവഴിയെ അടിയ്ക്കമൊന്നൊരു ചൊ�™്�™ി�™്�™േ. അത്രേള്ളു"

" പാ�™ത്തോട്ടത്തെ മുത്തശ്ശിമാരേക്കളും സുന്ദരിയായിരുന്ന�™്�™ോ മുത്തശ്ശി എന്നാണ�™്�™ോ പറഞ്ഞു കേൾക്കുന്നത്. മുത്തശ്ശി എന്നിട്ടും ക�™്യാണമൊന്നും കഴിച്ചി�™്�™േ?"

ഭവാനി മുത്തശ്ശി അതുകേട്ടൊന്നു ചിരിച്ചു.

" അതൊക്കങ്ങനെയായിരുന്നു. കാ�™ത്തോടുള്ള വിരക്തിയാണ് പിള്ളേ. ഇതൊക്കെ കണ്ടും കേട്ടുവെന്നാൽ എങ്ങനെ ആസക്തിയുണ്ടാകും. പഷ്ണിക്ക് വകയി�™്�™ാത്ത പട്ടര് സംബന്ധത്തിന് വന്നാ�™ും പാ�™ത്തോട്ടുകുടുംബം വക ആർക്കും എന്നെക്കൊടുക്കണ്ടാന്ന് ഞാൻ തീർത്തു പറഞ്ഞു. നീ അടയ്ക്കയുടേം നി�™ങ്ങള്ടേം കണക്ക് നോക്കിയാമതിയെന്ന് മരിയ്ക്കാറായ കാ�™ത്ത് വ�™്യമാമൻ പറഞ്ഞു. എ�™്�™ാം നോക്കി നടത്തണം. സമരക്കാർക്ക് �'രു തുണ്ട് ഭൂമി കൊടുക്കര്ത്. കാ�™ങ്ങളൊക്കെ എത്ര പോയി�™്�™േ. ഇനി എന്തിന് പറയേണ്ടൂ. എന്നാ�™ും കർമ്മങ്ങളൊന്നും മുടക്കര്ത് പിള്ളേ. ബ�™ിയിട്ടാ�™േ സായൂജ്യമുള്ളൂ. അടുത്താണ്ടി�™ും വരി�™്�™േ. ഞാൻ പോകട്ടേ"

കറുകയുടേയും പൂവിന്റേയും പുറത്ത് മരത്തിന്റെ നിഴൽ വീണു. ബ�™ിക്കാക്കകൾ കരഞ്ഞു. പാ�™ത്തോട്ടം വക �'രു കാക്ക പറഞ്ഞു:

" മൺമറഞ്ഞ് പോയിട്ടും തള്ളേടെ സ്വഭാവം മാറീട്ട്�™്�™. പഴം പുരാണം പറച്ചിൽ"

പിന്നെ �"രോന്നായി പറന്നക�™ാൻ തുടങ്ങി.

നി�-മനങ്ങൾ
-----------------------

തന്റെ യ�-വ്വനകാ�™ത്ത് അതീവ സുന്ദരിയായിരുന്ന ഭവാനി ഭുത്തശ്ശി ആ കാ�™ഘട്ടത്തി�™െ ഏറ്റവും വ�™ിയ പെസിമിസ്റ്റ് ആയിരുന്നു എന്ന് അമ്മ �'രിക്കൽ പറഞ്ഞിട്ടുണ്ട്.

ബന്ധുകുടുംബത്തിൽ കാണേണ്ടി വന്ന ചി�™ ഇൻസെസസ്റ്റ് റി�™േഷൻസ് കാരണമാണ് അവരെ ജീവിതത്തോട് വിരക്തിയുള്ള സ്ത്രീയാക്കി മാറ്റിയതെന്നാണ് �'രു നി�-മനം.

നൂറോളം വർഷങ്ങൾക്ക് മുൻപ് പാ�™ത്തോട്ടത്ത് വീട്ടിൽ യ�-വ്വനം ചെ�™വഴിച്ചിരുന്ന സഹോദരിമാർ പുരോ�-മനവാദികളായിരുന്നു. അവിവാഹിതരായിരുന്ന അവർ തിരുവിതാംകൂർ ഇന്ത്യയിൽ �™യിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം പോർച്ചു�-�™്�™ി�™േക്കോ ഇം�-്�™ണ്ടി�™േക്കോ കുടിയേറിയതായി പറയപ്പെടുന്നു.

�'ട്ടും മണ്ണാപ്പേടിയി�™്�™ാതിരുന്ന, എന്തിനും ധൈര്യമുള്ള സ്ത്രീയായിരുന്നു ഭവാനി മുത്തശ്ശിയെന്നും പറയപ്പെടുന്നു. തന്നെ ഉപദ്രവിക്കാനെത്തിയ പുരുഷനെ, അരയിൽ കരുതിയിരുന്ന കത്തികൊണ്ട് പാടത്തി�™േക്ക് കുത്തിവീഴ്ത്തി, അയൾ മരിക്കുന്നതുവരെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു എന്നൊരു കഥയുണ്ട്.

നൂറി�™ധികം വിവാഹാ�™ോചനകൾ മുത്തശ്ശി നിരസിച്ചു .അതേസമയം �'രു വിശാ�™ഹൃദയത്തിന്റെ ഉടമയായിരുന്നത്രെ അവർ. ഭ്രമിച്ചു വരുന്നവരോട് നേരിട്ട് ചോദിച്ചുകൊള്ളാൻ വ�™്യമുത്തശ്ശൻ പറയുമായിരുന്നുവെന്നും അവരോട് വളരെ ആദരവോടെയാണ് മുത്തശ്ശി പെരുമാറിയിരുന്നതെന്നുമാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് പ്രണയം നിരസിക്കുക എന്നതായിരുന്നത്രെ അവരുടെ ശൈ�™ി. മാത്രവുമ�™്�™ അവരിൽ പ�™രുടേയും ക്ഷേമകാര്യങ്ങൾ തിരക്കിക്കൊണ്ട് വയസ്സായതിനുശേഷവും കത്തിടപാടുകൾ നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

ഇതൊക്കെ സാക്ഷ്യപ്പെടുത്താൻ അന്നുള്ളവരാരും ഇന്ന് ജീവിച്ചിരിപ്പി�™്�™. കാ�™ം മാത്രമാണ് സാക്ഷി. എന്തായാ�™ും കാക്കകളെ�™്�™ാം പറന്നു പോയി. ഞാൻ തിരികെ നടന്ന് വരാന്തയി�™േക്ക് കയറി. ശ്രാദ്ധം കഴിഞ്ഞു. ന�™്ശ്രാദ്ധം.

ഹരിഷ് ബാബു.

© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

7 Views
Added on August 22, 2019
Last Updated on August 26, 2019
Tags: malayalam notes

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing