sajinikku

sajinikku

A Poem by harishbabu



മഞ്ഞ് പുതച്ചുറങ്ങുന്ന താഴ്വാരത്തി�™േക്ക് കൈപ്പത്തികൊണ്ട് ഉദയസൂര്യനെ മറച്ചുനോക്കിയപ്പോൾ അതാ ആ വെളുത്ത കൊച്ചുപള്ളി അവിടെത്തന്നെയുണ്ട്, �'രു കൊറ്റി തപസ്സിരിക്കുന്നതുപോ�™െ. എത്രയോ വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുകയാണ്.
ഞാൻ തോളി�™ൊരു മൺവെട്ടിയും , കൈയ്യി�™ൊരു പാത്രവും തൂവാ�™യും കരുതി. വികാരിയചചന്റെയടുത്ത് ക്�™ാവുപിടിച്ച താക്കോ�™ുണ്ട്.
സെമിത്തേരി മുഖപരിചയം തരുന്നി�™്�™.
എനിക്കുമവൾക്കും ആവശ്യമി�™്�™ാതിരുന്ന പച്ചപ്പിനെ ഞാൻ ഊക്കോടെ വെട്ടി.
ഉപയോ�-ശൂന്യമായ ഋതുക്കളെയാണ് ഞങ്ങൾ വേണ്ടെന്ന് വച്ചത്.

" �-്രീഷ്മർത്തൂ എന്നും നിന്ദിച്ചിട്ടേയുള്ളു ഞങ്ങളെ"

ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.

വെള്ളവും തൂവാ�™യും കൊണ്ട് മാർബിളിനെ തിരികെക്കൊണ്ടുവന്നു.
അക്ഷരങ്ങളിൽ നെടിവീർപ്പെട്ടു.
അവയുടെ അർത്ഥങ്ങളിൽ വിസ്മൃതി ഉറങ്ങിക്കിടക്കുകയായിരുന്ന�™്�™ോ.
പള്ളിമേടയിൽ വികാരിയിരുപ്പുണ്ട്.

" അച്ചോ ആത്മാക്കൾക്കൊന്നും ജീവനി�™്�™േയിപ്പോ? ക�™്�™റകൾക്ക് ജീവനി�™്�™�™്�™ോ."

" ആത്മാവിൻദാരിദ്ര്യം പിടിച്ച പള്ളിയായിപ്പോയി കുഞ്ഞേ. എ�™്�™ാവരും പോയി. മൂന്ന് പ്രേതാത്മാക്കളെ ബാക്കിയുള്ളു. നീ ഏ�™്പിച്ച് പോയ ആ കുട്ടിയുടേയും പിന്നെയെന്റെയും"

" �'രാളാരാ?"

" കർത്താവ്. പിന്നെയാരാ? മഴതുടിക്കും. വേ�-ം പൊയ്ക്കോ"

" ങ്ഹും"

ഞാൻ താഴ്വാരം വിടുകയാണ്.

******** ********* ******* ******


തുഷാരം അവ്യക്തമാക്കിയ ചി�™്�™ുപാളിയിൽ വെള്ളരിപ്രാവിന്റെ നിറമുള്ള നനുത്ത കൈകൾ കൊണ്ട് തട്ടുന്നു.
ഞാൻ ത�™മുറകൾ ത�™മുറകൾക്ക് എറിഞ്ഞുകൊടുത്തിരുന്ന �'രു ചെമ്പ് കെറ്റി�™ിൽ ചായ തിളപ്പിക്കുകയായിരുന്നു.

ഝക്! ഝക്! ഝക്! ഝക്! ഝക്! " തുറക്കാമോ?"

ഞാൻ വാതി�™ുകൾ തുറന്നിട്ടു. " അകത്തുവരൂ"

" അകത്തു വരാൻ കഴിയി�™്�™"

" ങ്ഹും"

" ഇവിടെയിപ്പോൾ പൂക്കളൊന്നുമി�™്�™േ? "

" ഇ�™്�™. നീ പോയതിൽപ്പിന്നെ ആരും പൂവിട്ടിട്ടി�™്�™"

" പാരിജാതവും മു�™്�™യും �'ന്നും?"

" �'ന്നുമി�™്�™. വരുന്നവഴിയി�™ൊന്നും കണ്ടി�™്�™േ? "

" കണ്ടി�™്�™. ഭൂമി പൂക്കൾ ചൂടുന്നി�™്�™െന്നുതന്നെ തോന്നി"

" പിന്നെ നടന്നു വന്ന പാതയിൽ നീ എന്താണ് കണ്ടത്?"

" കാ�™ം. അതി�™െന്റെ നിഴ�™ും. അതിനെ ഉറ്റുനോക്കിക്കൊണ്ടാണ് ഞാൻ നടന്നത്"

"ങ്ഹും. ഞാൻ ചായ തയ്യാറാക്കുകയാണ്. കുടിക്കി�™്�™േ?"

" നിന്നെ ഏറെ സ്നേഹിച്ച മുത്തച്ഛനെവിടേ?"

" പുറത്തുണ്ടാകും"

" എവിടെ?"

" ജീർണ്ണിച്ചുണങ്ങിയ ആ വാകക്ക് കീഴെ എ�™്�™ിൻ കഷ്ണങ്ങൾ കാണുന്നി�™്�™േ? "

" ഉവ്വ്"

" അത് മുത്തച്ഛന്റെ എ�™്�™ുകളാണ്. മുത്തച്ഛൻ എന്നേ അസ്തമിച്ചുപോയി"

" ഇതേതാണ് സ്ഥ�™ം?"

" കോളിയൂർ. നീ എന്തിനാണ് മരിച്ചത്?"

നിശബ്ദത പൂത്തു.

" ഞാൻ പോകട്ടേ?"

"ങ്ഹും"

******* ******** ****** *****

ക�™്�™റയി�™െ മാർബിളിൽ ത�™വച്ച് ഞാൻ അക്ഷരങ്ങളെ താ�™ോ�™ിച്ചുകൊണ്ടിരുന്നു.

എത്രയോ തവണ അവളുടെ നിശ്വാസങ്ങൾ
എന്റെ മുഖത്തെ തഴുകിയിരിക്കുന്നു!
എത്രയോ തവണ എന്റെ ചുണ്ടുകൾ
അവളുടേതിന് വഴങ്ങിക്കൊടുത്തിരിക്കുന്നു!
ദൂരെയെങ്ങോ വീണ്ടും മഴ ധ്വനിക്കുന്നു.

( പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ പു�™രിയിൽ പൂക്കളേയും, നാദങ്ങളേയും, അക്ഷരങ്ങളേയും ഉപേക്ഷിച്ചുപോയ സജിനിക്ക്)


© 2021 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

32 Views
Added on August 5, 2021
Last Updated on August 5, 2021

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing