sayahnathile kuruvi( The Sparrow in the Evening)

sayahnathile kuruvi( The Sparrow in the Evening)

A Story by harishbabu
"

short story in malayalam

"
സായാഹ്നത്തി™െ കുരുവി(കഥ)
****************************

ക്രിസ്തുമസിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടുംബവീട്ടിൽ 'രതിഥി വന്നത്. 'രു കൊച്ചുകുരുവി. ന™്™ വെയി™ുണ്ടായിരുന്ന 'രു ദിവസം, വളരെ ചെറുതാണെങ്കിൽത്തന്നെയും, ™ോകത്തിൽ തന്റെ സ്വന്തംഅസ്തിത്വവും ഉണ്മയും കാട്ടിത്തരാനെന്നവണ്ണം കുരുവി, വീടിന്റെ വടക്കേവശത്തുള്ള എന്റെ മുറിയുടെ സമീപത്തെ മരച്ചി™്™കളി™ൊന്നിൽ വന്നിരുന്നു. ചി™്™കളിൽ നിന്ന് ചി™്™കളി™േക്ക് ചാടിച്ചാടി , ചെറിയ മിഴികൾ കൊണ്ട് മുറിക്കാകമാനവും പിന്നെ എന്നെയും മാറി മാറി നോക്കികൊണ്ട്, കാറ്റി™ാടുന്ന ചി™്™കളിൽ തന്റെ കാ™ിനെ ഉറപ്പിച്ച് സന്തു™നപ്പെടുത്തിക്കൊണ്ട്, മ-നവും നിശബ്ദതയും മനസ്സി™േറ്റി അതങ്ങനെയിരുന്നു.

മുംബൈയി™െ ജീവിതം മതിയാക്കി ഞാൻ കുടുംബവീട്ടിൽ, അമ്മയുടെ അരികി™േക്ക് മടങ്ങിവന്നിരുന്നു.പ്രിയപ്പെട്ടവരുടെ "ർമ്മകളെ അവിടെ ഉപേക്ഷിച്ച്, സന്തോഷകരവും ശബ്ദായമാനവുമായ അന്തരീക്ഷത്തിൽ നിന്ന് മ-നത്തി™േക്കും ഏകാന്തചിന്തകളി™േക്കുമാണ് മടങ്ങിയെത്തിയത്. ഞാൻ പഴയതുപോ™െ പുസ്തകങ്ങൾ വായിച്ചു. ചി™പ്പോൾ വയ™ിനും. കാറ്റുള്ള ദിവസങ്ങളിൽ ,മുറിയി™ിരുന്നുകൊണ്ട് മുറ്റത്തെ കണിക്കൊന്നയുടെ ഇ™കൾ ആടുന്നത് നോക്കിയിരുന്നു. മുറിക്കുള്ളിൽ ചി™യിടങ്ങളിൽ മാറാ™കൾ കെട്ടിക്കിടക്കുന്നത് പാടെ മറന്നു.

"കുരുവികളുടെ കാറ്റി™ാടുന്ന കൂടുകൾ എനിക്കെന്തിഷ്ടമാണെന്നോ!.കുഞ്ഞു ജനിച്ചതിനുശേഷം നമുക്ക് നാട്ടിൽ നിന്ന് കുറച്ച് കുരുവിക്കൂടുകൾ കൊണ്ട് വന്ന് വീട™ങ്കരിക്കണം.വളരുമ്പോൾ അവൾക്ക് അ™്™െങ്കിൽ അവന് കാണിച്ചുകൊടുക്കാം" 'രിക്കൽ അവൾ പറഞ്ഞത് ഞാൻ "ർത്തു.

നാട്ടിൽ വന്നു കുറേക്കാ™ത്തേക്ക് എ™്™ാ പ്രഭാതങ്ങളി™ും, നൽകാതെ എന്നിൽ തന്നെ അവശേഷിച്ച 'രു അന്ത്യചുംബനം കടുത്ത മനസ്സാക്ഷിക്കുത്തും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു..ചരിത്രത്തി™െ അരളിമരം പ്രതാപമെ™്™ാം നഷ്ടപ്പെട്ട്,പൂക്കൾകൊഴിഞ്ഞ്, ഏറെക്കുറെ സംതൃപ്തിയോടെ 'രു പൂർണ്ണജീവിതം നയിച്ചുകഴിഞ്ഞു എന്ന സ്ഥായീഭാവവുമായി ജനാ™ക്കരികെ നി™കൊണ്ടു.കാറ്റി™ാടാൻ വളരെക്കുറച്ചുമാത്രം ഇ™കൾ തന്നി™വശേഷിപ്പിച്ചുകൊണ്ട്,പൂക്കളി™്™ാതെ...

"ഇവിടിപ്പോ ങ്ങ്നെ പക്ഷികളൊന്നും വരാറി™്™്യ. "ർമ്മി™്™്യേ പണ്ടു നീ പക്ഷികളെ പിടിക്കാനായി പുറകെ നടന്നരിന്ന്ത്? പഠിത്തത്തി™ും ശ്രദ്ധിക്ക്യാതെ"
നാട്ടിൽ വന്നതിനുശേഷം അമ്മ 'രിക്കൽ ചോദിച്ചു.

ശരിയാണ്. പക്ഷികളെയൊന്നും ഇപ്പോൾ കാണാറി™്™. വ™്™ ചെമ്പോത്തിനെയൊ മറ്റോ ഉച്ചസമയത്ത് വിരളമായി കണ്ടാ™ായി.പണ്ട് ധാരാളമായി ക™പി™ കൂട്ടിയിരുന്ന തത്തകൾ ഇപ്പോൾ വരാറി™്™, 'രുസമയത്ത് യഥേഷ്ടം പാറിനടന്നിരുന്ന ശ™ഭങ്ങൾപോ™ും...'രു ആവാസവ്യവസ്ഥയുടെ വിടവാങ്ങ™ിന്റെ നിമിഷങ്ങളി™െന്നപോ™െ, പ്രഭാതങ്ങളിൽ, ചി™പ്പോൾ മാത്രം വെള്ളി™ത്തോഴികൾ ചെടികൾക്കുമുകളി™ൂടെ പാറിനടന്നു. വികസനത്തെ നെഞ്ചി™േറ്റിയവർ ,വൃക്ഷഹൃദയങ്ങളിൽ ആഞ്ഞുവെട്ടി രക്തം ചീന്തുകയും കോൺക്രീറ്റ് ശ്മശാനങ്ങൾ പണിയുകയും ചെയ്തപ്പോൾ പാവപ്പെട്ട പക്ഷികൾ പ്രതികരിക്കാനാകാതെ പറന്നുപോയി. തിരുവനന്തപുരത്തെ ഞങ്ങളുടെ കുടുംബവീടും ന-രത്താൽ ആക്രമിക്കപ്പെട്ട് , വണ്ടിമുഴക്കങ്ങളിൽ മൂകമായി, നിസ്സം-തയോടെ അങ്ങനെ നിന്നു.

"ർമ്മകളിൽ, കുരുവിക്കുഞ്ഞ് ചത്തുമ™ർന്നുകിടന്നു, അച്ചൻ വീട്ടിനകത്തേക്ക് "ടിപ്പോയി എടുത്തുകൊണ്ട് വന്ന പൂക്കളുടെ ചിത്രങ്ങളുള്ള 'രു കർച്ചീഫിനു മുകളിൽ.
അമ്മ കൊക്കി™േക്ക് ഇറ്റിച്ച ജ™ത്തുള്ളികളെ സ്വീകരിക്കാൻ കഴിയാതെ, തള്ളക്കുരുവിയുടെ ശോകാദ്രമായ കരച്ചി™ും ചിറകടിശബ്ദവും കേൾക്കാനിടയി™്™ാതെ , തന്റെ കൊച്ചുകാ™ുകളെ ചുരുട്ടിവച്ചുകൊണ്ട് അത് കിടക്കുകയായിരുന്നു. ചെറിയ തിളക്കമാർന്ന ഇളം തൂവ™ുകൾ കാറ്റി™ാടി. വളർത്തുവാനുള്ള എന്റെ മോഹങ്ങളെ അത് നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. കർച്ചീഫി™െ പൂക്കളിൻമേൽ കണ്ണുനീർ അടർന്നുവീണു.

വർഷങ്ങൾക്കുശേഷം മുംബൈയി™െ ആശുപത്രിയിൽ കണ്ണുനീർത്തുള്ളികളുടെ 'രു ധാര സൃഷ്ടിച്ചുകൊണ്ട് ഞാൻ നടന്നുനീങ്ങി. സ്ഫടികങ്ങളുള്ള ചിത്രപ്പണികളോടുകൂടിയ 'രു കോഫിനി™ായിരുന്നു അവൾ. കടുംചുവപ്പ് റോസാപ്പുക്കളാ™ും റീത്തുകളാ™ും വെള്ളപ്പുഷ്പങ്ങളാ™ും ചുറ്റപ്പെട്ട്, കണ്ണുകൾ രണ്ടും അടഞ്ഞ്..
അവസാനമായൊരു ചുംബനം നൽകാത്ത പാപിയായ എനിക്കും ഇനിയൊരു ചുംബനത്തിനു സമയമി™്™ അ™്™െങ്കിൽ അശക്തയാണ് എന്ന മൂകഭാവത്തോടുകൂടിയ അവൾക്കും മദ്ധ്യേ മൃത്യുവിന്റെ അതിപ്രസരണത്താൽ വ™യം ചെയ്യപ്പെട്ട കണ്ണാടിയുടെ 'രു മതിൽ. കോഫിനുള്ളിൽ അവർ രണ്ടുപേരും ശാന്തമായി ഉറങ്ങി. അവളും പിന്നെ ഞങ്ങളുടെ, പത്തുമാസം ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടേണ്ടതായ പ്രതീക്ഷയുടെ ആ നാമ്പും. ജീവിതത്തി™െ കി™ുകി™ുക്കളെ പാടെ നിർത്തിയിട്ടാണ് ആ ദീപങ്ങൾ പെട്ടെന്ന് അണഞ്ഞത്;എന്നെ മ-നത്തി™േക്കും ഏകാന്തചിന്തകളി™േക്കും തള്ളിവിട്ടുകൊണ്ട്. യാത്രാമൊഴി കഴിഞ്ഞ് ആത്മാക്കളുടെ 'രു ദീർഘയാത്രക്കു തയ്യാറെടുക്കുകയായിരുന്നു അവരെന്ന് തോന്നി.
****
കുരുവി കുറച്ചുനേരമായിട്ടുള്ള നിശബ്ദത വെടിഞ്ഞ്, ശാന്തമായ മന്ത്രണങ്ങൾ പോ™െ ചി™ ശബ്ദങ്ങൾ പുറപ്പെടുവിച്ച് അതിന്റെ സാന്നിധ്യമറിയിച്ചു. ജനാ™ക്കരികിൽ തൂക്കിയിട്ടിരുന്ന ക്രിസ്തുമസ് സ്റ്റാറിനേയും എന്നെയും മാറി മാറി നോക്കി. പിന്നെ തൊട്ടടുത്ത ചി™്™യി™േക്ക് പറന്നിരുന്നു. വർഷങ്ങൾക്കു ശേഷമാണ് സ്റ്റാർ തൂക്കുന്നത്. അവൾ പോയതിനു ശേഷം ആഘോഷങ്ങളി™െ™്™ാംഅന്ധകാരമാണ്. വീട്ടിൽ ആൾതാമസമുണ്ടെന്ന് അറിയണമ™്™ോ, മരവിച്ച മനസ്സുകൾക്ക് അ™്പം കുളിർമ കിട്ടണമ™്™ോ അങ്ങനെയാണ് കൃത്രിമമായ 'രു സ്റ്റാർ കെട്ടൽ.

നീണ്ട മനോഹരമായ ചുണ്ടുകൾ മരചി™്™യിൽ ഉരസി ,കുരുവി 'ന്നു രണ്ടു തവണ ചി™ച്ചു.കണ്ണുകൾ ഏതാനും പ്രാവശ്യം ചിമ്മി മുറിക്കകത്തേക്ക് നോക്കിക്കൊണ്ട് വീണ്ടും നിശബ്ദതയി™േക്ക് കടന്നു. എന്തുകൊണ്ടോ തുറന്നിട്ട ജാ™കത്തി™ൂടെ അത് അകത്തേക്ക് വന്നി™്™.മരച്ചി™്™യിൽ ഇരുന്നുകൊണ്ട് എന്റെ ച™നങ്ങളെ നിരീക്ഷിച്ചു. എന്റെ ശബ്ദത്തിനു കാതോർത്തു.

"കുരുവി പ്രതികാരം ചെയ്യാൻ വന്നതാണോ?
ഇനി എന്ത് പ്രതികാരം ചെയ്യാൻ? എ™്™ാം അവസാനിച്ചി™്™േ, പ്രതികാരം ഏറ്റുവാങ്ങിയി™്™േ" ഞാൻ മനസ്സിൽ പറഞ്ഞു

" നീ ഊണ് കഴിക്കുന്നി™്™്യേ കുട്ട്യേ?. മണി നാ™ര കഴിഞ്ഞിരിക്ക്ണു.അയ™ത്ത് കരോളോ മറ്റോ വരേണെങ്കിൽ ഇവിടേം വരും. എന്തേ™ും കൊടുക്കണ്ടേ? കേക്കോ മറ്റോ വാങ്ങണം" അമ്മ അടുക്കളയിൽ നിന്നുകൊണ്ട് പറഞ്ഞു.
ഞാൻ സമ്മതഭാവത്തിൽ ത™യാട്ടി.
"ഇന്ന് വരുമെന്ന് ആരേ™ും പറഞ്ഞ്യോ?" ഞാൻ ചോദിച്ചു.
"നിശ്ചയേ™്™്യാ. ഞായറാഴ്ച ക്രിസ്തുമസ്സായി™്™േ. വന്നാ™ായി. കാറ്റു കിഴക്കോട്ടാണ™്™ോ. മഴയ്ണ്ടാകും. ഡിസംബറി™ും മഴയോ. എ™്™ാംക്രമം തെറ്റിയിരിക്ക്ണു".
അമ്മ പറഞ്ഞു.
"ഉം". ഞാൻ മൂളി.
കുരുവി ആടിയു™യുന്ന ചി™്™യിൽ കാ™ുറപ്പിച്ച് എന്നെനോക്കിയിരുന്നു.
അതേ കണ്ണുകൾ.അതേ നിറം. കുരുവികൾ ഇത്രയും കാ™ം ജീവിക്കുമോ? അറിയി™്™.

"കുരുവി! ഞാൻ മനഃപൂർവ്വം ചെയ്തത™്™. ഇപ്പോൾ നമ്മൾ രണ്ടുപേരും 'രേ തൂവൽ പക്ഷികള™്™േ" ഞാൻ കുരുവിയോടെന്നവണ്ണം മെ™്™െപ്പറഞ്ഞു.

'രുവട്ടം ചിറകടിച്ചുപറന്ന് അത് അരികി™െ അരളിമരത്തിന്റെ ശോഷിച്ച ചി™്™കളി™ൊന്നി™േക്ക് വന്നിരുന്നു.
മനസ്സ് ആർദ്രതയുടെയും ശോകത്തിന്റെയും നിമിഷങ്ങളി™ൂടെ കടന്നുപോയി.

പ്രതാപത്തിന്റെയും സമൃദ്ധിയുടേയും നാളുകളി™െ അരളിമരം.നഷ്ടപ്പെട്ട പ്രതാപവും ശോഷിച്ച ശരീരവുമായി നിൽക്കുന്ന അരളിമരം. പുഷ്പ്പിച്ചു ക-സ്തുഭം പരത്തി സുമം-™ിയായി അഭിമാനത്തോടെ നിന്നിരുന്ന അരളിമരം.മൃതപ്രായയായി അവേഷിക്കുന്ന 'ന്ന്.

താ™ോ™മാടുന്ന കുരുവിക്കൂടിനെ ഉയർത്തിക്കാട്ടി, പുഷ്പങ്ങളും പേറി -മയോടെ നിന്നു അത് ചരിത്രത്തിൽ, അസംഖ്യം കിളികളുടെ സാന്നിധ്യത്താ™ും, തേൻ വിതരണം ചെയ്യുന്ന തേനീച്ചകളാ™ും, പൂമ്പാറ്റകളാ™ും അ™ങ്കരിക്കപ്പട്ട് .....
മാതൃത്വത്തിന്റെ സ്വാദ് നുകർന്നുകൊണ്ട് തള്ളക്കുരുവി തന്റെ മനോഹരമായ കൂടിനുചുറ്റും വട്ടമിട്ട് പറന്നു.കൂടെ മറ്റു കുരുവികളും. സന്തോഷത്തിന്റെ നിമിഷങ്ങൾ. കൂട്ടിനുള്ളിൽ കുരുവിക്കുഞ്ഞ് തീറ്റകഴിഞ്ഞുറങ്ങി. ഏതാനും ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ വർണ്ണജാ™ങ്ങളുടെ ™ോകത്തേക്കും ആകാശത്തേക്കും പറന്നു പോകാൻ ആ-്രഹിച്ചു നിന്ന പ്രകൃതിയുടെ ഏറ്റവും കുഞ്ഞ് അസ്തിത്വങ്ങളി™ൊന്ന്,ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്...

കുറുക്കനായ ഞാൻ പാത്തും പതുങ്ങിയും നിന്നു. തൊടിയി™ും, അരളിമരത്തിന്റെ ചുവട്ടി™ും, ടെറസിന്റെ മൂ™കളി™ും, പിന്നെ എന്റെ തന്നെ മനസ്സി™െ നിരാശയുടെ ഇരുളടഞ്ഞ കോണുകളി™ും. വളർത്താൻ 'രു പക്ഷിയെ കിട്ടുന്നി™്™. വർഷങ്ങളായുള്ള ആ-്രഹമാണ്.'രു തത്തയേയൊ മൈനയേയൊ കെണിവച്ചു പിടിക്കാൻ പറ്റുന്നി™്™. വിഡ്ഢിയായ ഞാൻ ക™്™െടുത്തെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. അവ പറന്നകന്ന് എന്നെ കോക്രി കാണിക്കുന്നതു പോ™െ തോന്നിപ്പോയി.

"ഏട്ടാ ,പക്ഷിയെ പിടിക്കാൻ സഹായിക്ക്യോ?" ഞാൻ ചോദിച്ചു.

"പോടാ പൊട്ടാ! നിനക്ക് പഠിക്കാനൊന്നുമി™്™്യേ? വ്ന്റെയൊരു പക്ഷി വളർത്തൽ"
ഇതായിരുന്നു ഏട്ടന്റെ മറുപടി.

"മ്മേ, അച്ഛനോടു പറഞ്ഞ് ന്ക്കൊരു തത്തയും കൂടും വാങ്ങിത്തര്വോ?"
ഞാൻ ചോദിച്ചു.

"നിന്നെ പിടിച്ചൊരു മുറിയി™ിട്ട് പൂട്ടുവാച്ചാൽ ഇഷ്ടാവോ? അത്പോ™™്™േ പക്ഷികള്.അവ പറന്ന് നടക്ക്യേണ്ടത™്™േ മോനേ? വ്ടെ വരുന്നെ™്™ാ പക്ഷികളും നിന്റെയാണെന്ന് കൂട്ടിയ്ക്ക്യോ"
അമ്മ പറഞ്ഞു.
"ന്ക്ക് പക്ഷിയെ തീറ്റകൊടുത്ത് തൊട്ടു ത™ോടണം" ഞാൻ മനസ്സിൽ പറഞ്ഞു.

മുറ്റത്തെ അരളിമരത്തിൽ മനോഹരമായ കുരുവിക്കൂടുണ്ട്. കുഞ്ഞുണ്ട്. അതിനാൽ അരളിമരത്തിന്നരികെ ചെ™്™ാൻ അച്ഛൻ സമ്മതിക്കി™്™. ഞാൻ കുരുവികളെ ഉപദ്രവിക്കും.അച്ഛനതറിയാം.അച്ഛനതറിയാതെ വേണം പോകാൻ. എങ്ങനെയും തള്ളയേയും കുഞ്ഞിനേയും പിടിച്ച് കൂട്ടി™ാക്കണം. ഞാൻ കണക്കുകൂട്ടി.

ഉദയസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അരളിപ്പൂക്കൾ. ചി™ച്ചു കളിച്ചു പറക്കുന്ന കുരുവികൾ. തൊടിയി™െ വൃക്ഷങ്ങളിൽ തത്തകളും മൈനകളും. പൂക്കളിൽ നിന്നും പൂക്കളി™േക്ക് പാറിപ്പറക്കുന്ന കനിത്തോഴികൾ. അച്ഛൻ കുളിക്കാൻ പോയ സമയം നോക്കി മുറ്റത്തേക്കിറങ്ങി. അസൂയയുടെയും നിശ്ചയദാർഡ്യത്തിന്റെയും കുടി™തകൾ ചിന്തയി™ാകെ പടർന്നിരുന്നു. മുറ്റത്ത് ചിതറിക്കിടന്നിരുന്ന വ™ിയ "ട്ടുക്കഷ്ണങ്ങളി™ൊന്നെടുത്ത് ഊക്കോടെ എറിഞ്ഞു. കുരുവികൾ പറന്നുമാറി. 'രു പു™ിയുടെ ബ™ിഷ്ഠമായ ദംഷ്ട്രകളിൽ നിന്നും "ടി രക്ഷപ്പെടാൻ തക്ക വളർച്ച മുറ്റാത്ത മാൻകുട്ടി. കുഞ്ഞിളം ചിറകുകൾ കൊണ്ട് പറന്നു മാറാനാകാതെ, ഏറുകൊണ്ട് കുരുവിക്കുഞ്ഞ്, മുറിവേറ്റ ഹൃദയഭാ-വുമായി,താഴെ, നാ™ുമണി പൂക്കളുടെ ഇടയി™േക്ക് മറിഞ്ഞു വീണു.
***
മുംബൈയി™െ ഫ്ളാറ്റിൽ, ഏകാന്തനായി, അവൾ പണ്ട് പാടാറുണ്ടായിരുന്ന സ്വരജതികൾ "ർത്തുകൊണ്ട് ഞാനിരുന്നു.കാ™െകൂട്ടി അവൾ സ്വരൂപിച്ചുകൂട്ടിയ കുഞ്ഞുടുപ്പുകളും പാവകുട്ടികളും കട്ടി™ി™ാകമാനം നിരന്നുകിടന്നിരുന്നു. 'രാളുടെ "ർമ്മകൾ മറ്റൊരാളിൽ തളം കെട്ടി നിന്നു.സന്തോഷഭരിതമായ 'രു ജീവിതം തുടങ്ങുന്നതിനായി, വേണ്ടതെ™്™ാം, നേരത്തെത്തന്നെ 'രക്കുകൂട്ടി വച്ച് പ്രതീക്ഷയോടെ കാത്തിരുന്നവർ. ശപിക്കപ്പെട്ട ഏകാന്ത തടവറകളി™േക്കും ഇത്തിരിപ്പോന്ന 'രു കോഫിനി™േക്കും വഴിമാറിപ്പോയവർ. തികച്ചും രണ്ട് വ്യത്യസ്ത പ്രയാണങ്ങൾ ആരംഭിച്ചവർ.

വയ™ിൻ വായിക്കുമ്പോൾ, പിയാനൊയിൽ നിന്നുതിരേണ്ടതായ അക്കമ്പെനിമെന്റ് നാദങ്ങളി™്™ാതെ, രാത്രിമഴയി™െ പ്രണയാതുരമായ നിമിഷങ്ങളി™്™ാതെ, 'രാൾ മാത്രം നിർവികാരതയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. മറ്റൊരാൾ പ്രപഞ്ചത്തി™െവിടെയോ അ™ിഞ്ഞു ചേർന്നിരുന്നു. പ്രകൃതിയി™േക്കും, പിന്നെ തന്റെ ഇഷ്ടപ്പെട്ട മഴയി™േക്കും...

"നീ വരി™്™്യേ?" ഫോൺ വിളിക്കുമ്പോഴെ™്™ാം അമ്മ ചോദിച്ചു.
" എത്രാന്നുവ്ച്ചാ അവിടെ 'റ്റക്ക് കഴിയ്യ്യാ? എനിക്ക് വയസ്സായി™്™്യേ? നിന്റെ അച്ഛനിണ്ടായിരുന്നപ്പോ എ™്™ാം സമയത്തിന് ചെയ്യുമായിര്ന്നു. കോർപ്പറേഷനിൽ നിന്ന് രണ്ട് മൂന്നാൾക്കാർ വന്നിരുന്നു. റോഡ് വീതികൂട്ടുന്നതിന് സ്ഥ™ം വേണോത്രേ. മകനോടാ™ിചിക്കട്ടേന്ന് ഞാൻ പറഞ്ഞു. അവന് ™ീവി™്™. അവളും കുട്ടീളും മാത്രെ വരീള്ളൂ..നീയെന്നാ വരീക?"
അമ്മ നിർബന്ധിച്ചു കൊണ്ടിരുന്നു.

അങ്ങനെയാണ് പൊടുന്നനെ നി™ച്ചൊരു കുടുംബജീവിതത്തിന്റെ "ർമ്മകളും പേറി ഞാൻ അമ്മയുടെ അരികി™േക്ക് മടങ്ങിയെത്തിയത്. അമ്മയുടെ സാന്ത്വനത്തി™േക്ക്, പിന്നെ, ജീവിതത്തി™ുടെനീളം 'രു സാക്ഷിയായി നിന്ന അരളിമരത്തിനടുത്തേക്കും. 'രു ക™്™േറിനാൽ തന്റെ സന്തത സഹജീവികളെ™്™ാം അകന്നുപോയ അരളിമരം.കുറേക്കാ™ം കുരുവിക്കൂട് കാറ്റി™ു™ഞ്ഞു. പിന്നൊരുനാൾ അതും ശൂന്യതയി™™ിഞ്ഞ് "ർമ്മയായി.
***
ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവസാനം പക്ഷിയെ കിട്ടിയിരിക്കുന്നു."ടിച്ചെന്ന്, നാ™ുമണിച്ചടികൾക്കിടയി™േക്ക് വീണ കുരിവിക്കുഞ്ഞിനെ കൈയി™െടുത്ത് തിരികെ നടന്നു. നി™വിളിച്ച് ചി™ച്ച് കുരുവികൾ വട്ടമിട്ട് പറന്നു. അടുത്തേക്ക് വന്ന തള്ളക്കുരുവിയെ കൈവീശി ആട്ടിപ്പായിച്ചു. പ്രകൃതിയി™െ കൊച്ചു കൊച്ചു ജീവതന്തുക്കളുടെ ആർത്തനാദം.അന്നാദ്യമായി തള്ളക്കുരുവി വീടിന്റെ വരാന്തയി™േക്ക് പറന്നു കയറി. 'ന്ന™്™, പ™ പ്രാവശ്യം. തന്റെ ജീവന്റെ 'രംശത്തെ വീണ്ടും വീണ്ടും കാണാൻ വേണ്ടി.

"ദുഷ്ടാ! നീ അതിനെ കൊന്നോ?" ഏട്ടൻ ചോദിച്ചു.
"ഇ™്™ , വളർത്താൻ വേണ്ടിയാണ്" ഞാൻ പറഞ്ഞു.
കുരുവികളുടെ ഉച്ചത്തി™ുള്ള ചി™പ്പ് കേട്ട് അച്ഛൻ പുറത്തേക്ക് വന്നു.
"ടാ! നീ അതിനെ ക™്™െറിഞ്ഞൂ™്™്യേ, ഇങ്ങ്നെയാണോ നീ അതിനെ വളർത്താൻ പോണേ, തള്ളപ്പക്ഷിയി™്™ാതെ ത് വളര്യോ?" അച്ഛൻ ദേഷ്യപ്പെട്ടു.
ഞാൻ മറുപടി പറഞ്ഞി™്™.

കുരുവിക്കുഞ്ഞിനെ 'രു കർച്ചീഫിനു മുകളിൽ കിടത്തി. മിഴികൾ പാതിയടഞ്ഞിരുന്നു. അമ്മ 'രു കപ്പിൽ അ™്പം വെള്ളം കൊണ്ടുവന്ന് ചുണ്ടി™േക്കിറ്റിച്ചു. മെ™്™െയനങ്ങുന്ന പക്ഷിക്കുഞ്ഞിൽ തന്നെ കണ്ണും നട്ട് ഞാനിരുന്നു. പിന്നെ അത് നിശ്ച™മായി. എന്നെ ത™്™ാൻ വയ്യാത്തവണ്ണം അച്ഛനും ദുഃഖിതനായിരുന്നു. കരഞ്ഞുകൊണ്ട് ഞാൻ തൊടിയി™േക്കോടി. തെന്നി വീണു. നെറ്റിപൊട്ടി, ചോര വന്നു.

"കണ്ടി™്™്യേ ദൈവം ശിക്ഷിച്ചത്..മിണ്ടാപ്രാണികളെ ഉപദ്രവിക്കരുതെന്ന് എത്ര തവണ പറഞ്ഞിരിക്ക്ണു ന്നോട്.ഇനീങ്കി™ും 'രു പാഠം പഠീക്ക്" അമ്മ പറഞ്ഞു.

കുറേ മണിക്കൂറുകളുടെ ചിറകടിക്കും ആർത്തനാദത്തിനും ശേഷം തള്ളക്കുരുവി അരളിമരത്തെ ഉപേക്ഷിച്ച് അക™േക്ക് പറന്നുപോയി, മാതൃത്വത്തിന്റെ പ്രതീകമെന്നവണ്ണം, ചകിരിനാരുകൾകൊണ്ട് നെയ്തെടുക്കപ്പെട്ട അതിന്റെ കൂടിനെ തിരിഞ്ഞു നോക്കാതെ.
****
ഡോക്ടറുടെ കണ്ണുകളിൽ നിരാശയും ഭയവും നിഴ™ിക്കുന്നത് ഞാൻ കണ്ടു.™േബർ റൂമിനു വെളിയിൽ, അച്ഛനാകുവാൻ വേണ്ടി പ്രതീക്ഷയോടെ കാത്തുനിന്ന 'രാളുടെ മുന്നിൽ, 'രു പ്രൊ™ോൻ-്ഡ് ™േബറിന്റെ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിച്ച ഭീതിയോടെ അവർ നിന്നു.

"അയാം റിയ™ി സോറി. കോംപ്™ിക്കേഷൻസ് ഇത്രയും അധികമാകാറി™്™. ഇന്റ്റേണൽ ബ്™ീഡിം-്....ഞങ്ങൾ അവസാനംവരെയും പരിശ്രമിക്കുകയായിരുന്നു. എന്റെ കരിയറിൽ ആദ്യമായാണ്...." അവർ വാക്കുകൾ പൂർണ്ണമാക്കിയി™്™.

"എന്തു പറ്റി? എന്തു പറ്റി? " അമ്മ വീണ്ടും വീണ്ടും ചോദിച്ചു .
മറുപടി പറയാൻ കഴിയാത്തവണ്ണം ഇരുട്ടു നിറയുകയായിരുന്നു എന്നിൽ. . അമ്മയും ഏട്ടനും അരികി™െ കസേരകളി™േക്ക് തളർന്നിരുന്നു. 'രു ™േബർ റൂമിനു അപ്പുറവും ഇപ്പുറവുമായി വഴിമാറിപ്പോയിരുന്നു ഞങ്ങളുടെ ജീവിതം.മദ്ധ്യത്തിൽ, നൽകപ്പെട്ടതും സ്വീകരിക്കപ്പെടാത്തതുമായ 'രു ചുംബനം.
****
കുരുവി മെ™്™െ മറ്റൊരു ചി™്™യി™േക്ക് ചാടി, പിന്നെ ജനാ™യി™െ കമ്പിയഴികളി™ൊന്നി™േക്ക് പറന്നിരുന്നു. നിനച്ചിരിക്കാതെ ,മഴത്തുള്ളികൾ മണ്ണി™േക്കുതിർന്നു വീഴാൻ തുടങ്ങിയിരുന്നു. വെയി™ും മഴയും. കാറ്റത്ത് അവ ചരിഞ്ഞ്, ജനാ™യി™ൂടെ ഉള്ളി™േക്ക് വന്ന്, മേശപ്പുറത്തെ അവളുടെ ഫ്രയിം ചെയ്തുവച്ച ഫോട്ടോയി™േക്കും, "ർമ്മകളെ ജീവസ്സുറ്റതായി നിർത്തുവാൻ വേണ്ടി ഞാൻ തുറന്നുവച്ച അവളുടെ പഴയ ഡയറികളി™േക്കും വീണുടഞ്ഞു. അവയി™െ™്™ാം വർണ്ണരാജികൾ കണ്ടു ഞാൻ.

"ർമ്മകളിൽ അ™ിയുമെന്നുമീ ഞാനിന്ന്,
'ന്ന™ിയട്ടെ പുതുമഴയി™ും മണ്ണിൻ
സു-ന്ധത്തി™ും

എന്ന് ആദ്യ പേജിൽ എഴുതിയിരുന്ന ഡയറിയിൽ ആയിരക്കണക്കിന് അക്ഷരങ്ങൾ ചിതറിത്തെറിച്ചു കിടന്നിരുന്നു. അർത്ഥങ്ങളെ പണിപ്പെട്ട് ആവാഹിച്ച് വച്ചിരുന്ന അക്ഷരങ്ങൾ, അർത്ഥമി™്™ായ്മയി™േക്ക് നയിക്കപ്പെട്ടവ. പ™പ്പോഴായി, ജീവിതത്തെ കോറിയിടുന്നതിനായി അവൾ ഉപയോ-ിച്ചിരുന്ന അക്ഷരക്കൂട്ടുകൾ. ആ അക്ഷരചിന്തുകളെയെ™്™ാം അപ്പാടെ മനസ്സി™േക്ക് ആവാഹിക്കണമെന്നുതോന്നിയെനിക്ക്.

" ഇന്നെന്റെ ജന്മദിനമാണ്. ഇപ്പോൾ പതിനെട്ടു തികഞ്ഞിരിക്കുന്നു. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്ന് ജീവിക്കാൻ പ്രാപ്തയായി എന്ന് അച്ഛനോടും അമ്മയോടും പറയാൻ ആ-്രഹിച്ചിരുന്ന ദിനം. ഇന്ന് മഴപെയ്തെങ്കിൽ എന്നാശിച്ചുപോകുന്നു.എനിക്ക്, ആരും കാണാതെ , മതിയാവോളം മഴനനഞ്ഞ് അതി™™ിയാമായിരുന്നു. എന്നി™െ ഞാനാകാമായിരുന്നു. പിറന്നാൾ സമ്മാനമായിക്കിട്ടിയ നിരവധി പുസ്തകങ്ങളി™ൊന്ന് " ™െറ്റേഴ്സ് "ഫ് സിൽവിയ പ്™ാത്" ആയിരുന്നു. ഞാൻ തികച്ചും സന്തോഷവതിയാണെന്ന് പറയേണ്ടതി™്™™്™ോ..........."


"നാളെ എന്റെ വിവാഹമാണ്. പുതിയ പുതിയവകാര്യങ്ങൾ സംഭവിക്കുന്നു. അവ തീഷ്ണഭാവമുള്ളവയായിരിക്കുമെന്ന് ചി™പ്പോഴൊക്കെ തോന്നാറുണ്ട്. ഏറെയൊന്നും പരിചയമി™്™ാത്ത 'രാൾ ജീവിതത്തി™േക്ക് കടന്നുവരുകയാണ്. എന്റെ വിചാരങ്ങൾ, വികാരങ്ങൾ, മനസ്സ് എ™്™ാം മറ്റൊരാളുമായി പങ്കു വയ്ക്കേണ്ടിവരുന്ന അവസ്ഥ. എങ്ങനെയായിരിക്കും ആ പുതിയ ആൾ... പക്ഷെ ഞാൻ ധൈര്യവതിയാണ്. നിശ്ചയദാർഡ്യവും, നേടിയെടുത്ത കരുത്തും എനിക്കുണ്ട™്™ോ. അവ എന്നോടെപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു............"


" ഞങ്ങൾ ജീവിതം വേണ്ടുവോളം ആസ്വദിക്കുകയാണ്.'ഴിവു സമയങ്ങളിൽ 'രുമിച്ച് വയ™ിനും പിയാനോയും വായിക്കുന്നു. നേർ വിപരീതമെന്നുപറയട്ടെ , മൊസാർട്ടിന്റെ കടിച്ചാൽ പൊട്ടാത്ത സം-ീതമാണ് അഭിക്കിഷ്ടം. ഞാനേറെ പണിപ്പെടുന്നുണ്ട്. രാത്രിമഴകൾ എന്തു സുഖമാണെന്നോ! ഇപ്പോളെനിക്ക് മനസ്സി™ായി ഞാൻ പൂർണ്ണയായെന്നും അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും.........."


" ന-രം, ന-രം മഹാസാ-രം. ഫാസ്റ്റ് ™ൈഫ്. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് കഴിഞ്ഞുപോകുന്ന ദിനങ്ങൾ. ഞങ്ങളുടെ ജോ™ിത്തിരക്കുകൾ. അതിനിടയി™ും സമയം കണ്ടെത്തി, ഞങ്ങൾ പോയി, കാശ്മീരം തേടി. ആ-്രയിൽ, താജ്മഹ™ിനു മുൻപി™െ ™വേഴ്സ് ബെഞ്ചിൽ കുറേ നേരമിരുന്നു. അഭി സെൽഫി വിരുദ്ധനാണ്. ഫോട്ടോജനിക് അ™്™ാത്രേ. ആണെന്ന് 'രു നൂറുവട്ടം പറഞ്ഞിട്ടും വിശ്വസിക്കുന്നി™്™. 'രു സെൽഫിയെടുത്ത് ഇഷ്ടമായി എന്നു പറയിക്കാൻ, 'രു മുപ്പത് പ്രാവശ്യമെങ്കി™ും ക്™ിക്ക് ചെയ്യേണ്ടിവന്നു എനിക്ക്........."


" 'രു സുപ്രഭാതത്തിൽ പെട്ടെന്നങ്ങ് തിരിച്ചറിഞ്ഞു. അനർഘനിമിഷങ്ങൾ. അമ്മയാകാൻ പോണു. ആദ്യമാണ്, അനുഭതിയാണ്, അതുകൊണ്ടുതന്നെ ആകെ അങ്ക™ാപ്പാണ്. മാതൃത്വം ,'രു ക™യായി തോന്നിപ്പോകുന്നു.സൃഷ്ടികർത്താവും, ആസ്വാദകനും 'രാളാകുന്ന ക™. ദൈവവിശ്വാസം അ™്പം കൂടിയിട്ടുണ്ട് എന്നുതോന്നുന്നെനിക്ക്. പഴയ ഞാനിൽ നിന്നും 'രു പുതിയ ഞാനാകാൻ ഈയിടെയായി ആ-്രഹിക്കാറുണ്ട്. സർപ്പം പടം പൊഴിക്കുന്നതു പോ™െ ആവശ്യമി™്™ാത്തതിനെ പ™തും പടം പൊഴിച്ച്........"


"™േബർ റൂമി™േക്കുള്ള എന്റെ ഊഴവും കാത്ത് കിടക്കുകയാണ് ഞാൻ.വിശദമായി എഴുതുവാൻ നേരമി™്™. എന്തൊക്കെയോ ചെറിയ കോംപ്™ിക്കേഷൻസ്. മനസ്സിൽ ഭയം. എന്നാ™ും ധൈര്യമായി പോവുക തന്നെ. അഭിയുടെ ചുംബനം കൂടിയാകുമ്പോൾ ഈ നിമിഷങ്ങൾ അന്വർത്ഥമാകും.........."

ഡയറിയിൽ നിന്നു കണ്ണെടുത്ത് ഞാൻ പുറത്തേക്ക് നോക്കി. മഴ മാറിയിരിക്കുന്നു. മരം പെയ്യുകയാണ്. നീ™ാകാശം കണ്ടു. കുരുവിയും ഞാനും നിശബ്ദരായി കുറേ നേരമിരുന്നു. 'രേ മനസ്സും 'രേ താളവുമുള്ള രണ്ടു പേർ. മ-നം കൊണ്ട് സംസാരിക്കുകയും വിധിയേ ശിസ്സാവഹിച്ചവരുമായ, പ്രകൃതി™െ രണ്ട് കൊച്ചു ജീവികൾ.'രേ തൂവൽപ്പക്ഷികൾ.
*****

™േബർ റൂമി™േക്ക് പോകുന്നതിനു മുമ്പുള്ള തിരക്കുകൾ. ടെസ്റ്റ് റിസൽട്ടിനും,:ബ്™ഡ് ബാങ്കി™േക്കുമൊക്കയുള്ള നെട്ടോട്ടം. അവൾ ഫോണിൽ വിളിച്ചു.

"കെട്ടിയോനേ, ഞാനിതാ ™േബർ റൂമി™േക്ക് പോവായി. വരുന്നി™്™്യേ? നിക്കൊരു ഉമ്മ തരാന്ന്പറഞ്ഞിട്ട് വ്ടെ?

"ശ™ഭമെ, സന്മതോഷമായി മടങ്ങിവരുക
മാതാവായി, ആയിരം ചുടു ചുംബനങ്ങൾക്കായി" ഞാൻ പറഞ്ഞു.രണ്ടു പേരും ചിരിച്ചു. ടെൻഷന്റെ ഇടയി™ും, വളരെ സന്തോഷത്തി™ായിരുന്നു ഞങ്ങൾ. "സന്തോഷമായി മടങ്ങിവരിക" ഞാൻ അവസാനമായി പറഞ്ഞു.
****

കുരുവി കണ്ണുകൾ രണ്ടു മൂന്നു തവണ ചിമ്മി. ഏതാനും നിമിഷങ്ങൾ കൂടി ഞങ്ങൾ അന്യോന്യം നോക്കിയിരുന്നു. സാന്ത്വനത്തിന്റെ വാക്കുകളെന്നവണ്ണം അത് 'ന്നു രണ്ട് പ്രാവശ്യം ചി™ച്ചു. പിന്നെ, അങ്ങ് നീ™ാകാശത്തേക്ക് , വിദൂരതയി™േക്ക് പറന്നു പോയി.

അയൽപക്കത്തെ വീട്ടിൽ കരോൾ -ാനങ്ങൾ കേട്ടു തുടങ്ങിയിരുന്നു.
********************************************


















© 2017 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

84 Views
Added on March 28, 2017
Last Updated on May 2, 2017
Tags: short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing